Loading ...

Home International

പുരാതന ക്രിസ്ത്യന്‍ സന്യാസിമഠത്തില്‍ ഡിജെ പാര്‍ട്ടി നടത്തി തുര്‍ക്കി; പ്രതിഷേധം ശക്തം

അങ്കാറ: തുര്‍ക്കിയിലെ പുരാതനമായ ഗ്രീക്ക് ഓര്‍ത്തഡോക്സ് സന്യാസിമഠത്തില്‍ ഡിസ്കോ പാര്‍ട്ടി സംഘടിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധം.കരിങ്കടല്‍ തീരത്തെ ട്രാബ്സന്‍ പട്ടണത്തില്‍ എഡി 386ല്‍ സ്ഥാപിക്കപ്പെട്ട പനാഗിയ സുമേല മഠത്തിലാണു വിവാദ സംഭവം നടന്നത്.

തുര്‍ക്കി സര്‍ക്കാര്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയ ഇവിടേക്കു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍വേണ്ടി പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ്, ആരാധനാസ്ഥലത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ സംഗീതവും നൃത്തവും നടന്നതായി വ്യക്തമായത്. സര്‍ക്കാരിന്‍റെ അനുമതി ഉണ്ടായിരുന്നുവെന്നു ഡിജെ പാര്‍ട്ടിയുടെ സംഘാടകര്‍ പറഞ്ഞു.ആരാധനാകേന്ദ്രത്തെ അപമാനിച്ചതില്‍ ഗ്രീക്ക് വിദേശകാര്യമന്ത്രാലയവും എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബെര്‍ത്തലോമിയോയും തുര്‍ക്കി സര്‍ക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.

തുര്‍ക്കി ഭരണകൂടം പുലര്‍ത്തുന്ന ക്രൈസ്തവവിരുദ്ധതയുടെ പുതിയ ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നു. മലനിരകളില്‍ സ്ഥാപിതമായ സന്യാസിമഠം പരിശുദ്ധ കന്യാമാതാവിനു സമര്‍പ്പിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തുര്‍ക്കിക്കാര്‍ അര്‍മേനിയന്‍, ഗ്രീക്ക് വംശജരെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയപ്പോഴാണു മഠം ഉപേക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് നശിപ്പിക്കപ്പെട്ട മഠം കാലപ്പഴക്കംകൊണ്ടു ജീര്‍ണാവസ്ഥയിലായി. പുനരുദ്ധാരണത്തിനുശേഷം 2019ലാണു ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുത്തത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഇവിടേക്കു തീര്‍ഥാടനം നടത്താറുള്ളതാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കന്യാമാതാവിന്‍റെ തിരുനാള്‍ ആഘോഷിക്കാന്‍ അനുമതി നല്കിയിരുന്നു.

Related News