Loading ...

Home National

മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാകില്ല - സുപ്രീംകോടതി

ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാകിെല്ലന്ന് സുപ്രീംകോടതി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ ഒാണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ 'ദ വയറി'നെതിരെ നല്‍കിയ അപകീര്‍ത്തി കേസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെന്‍റ കടുത്ത പരാമര്‍ശം. തര്‍ക്കം കോടതിക്കുപുറത്ത് തീര്‍ക്കാന്‍ ഇരുകക്ഷികളോടും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ മാപ്പുപറയിെല്ലന്ന നിലപാടില്‍ 'ദ വയറി'െന്‍റ അഭിഭാഷകന്‍ ഉറച്ചുനിന്നതോടെ, കഴിഞ്ഞ 18ന് കേസില്‍ ഒത്തുതീര്‍പ്പിെന്‍റ വഴി േതടാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി നിരവധി തവണ 'ഇല്ല' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 'ദ വയറി'നോട് മാപ്പുപറയാന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് പറഞ്ഞു. പരാതിക്കാരെന്‍റ വിശദീകരണം പ്രസിദ്ധീകരിച്ച്‌ പ്രശ്നം തീര്‍ക്കുന്നതായിരിക്കും ഉചിതമെന്ന് ജയ് ഷായുടെ അഭിഭാഷകന്‍ എന്‍.കെ. കൗളിനോട് കോടതി പറഞ്ഞു. എന്നാല്‍, ആദ്യം നല്‍കിയ വാര്‍ത്തക്കൊപ്പം ജയ് ഷായുടെ വിശദീകരണം നല്‍കാന്‍ തയാറായിരുന്നുവെന്നും ഇപ്പോഴും അത് നല്‍കാമെന്നും 'ദ വയര്‍' അഭിഭാഷകന്‍ പറഞ്ഞു. വാര്‍ത്തക്കിടയില്‍ ദുരുപദിഷ്ട സൂചനകളുെണ്ടന്ന് എന്‍.കെ. കൗള്‍ ചൂണ്ടിക്കാട്ടി.ക്രിമിനല്‍ അപകീര്‍ത്തിക്കേസിനുപുറമേ, 'ദ വയറി'നും റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ ജയ് ഷാ 100 കോടി രൂപയുടെ സിവില്‍ അപകീര്‍ത്തിക്കേസും നല്‍കിയിരുന്നു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ജയ് ഷായുടെ കമ്ബനിയുടെ വിറ്റുവരവില്‍ ക്രമാതീത കുതിപ്പുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ജയ് ഷായുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് 'ദ വയറി'നെ തടയുന്ന ഉത്തരവ് പുനഃസ്ഥാപിച്ച ഗുജറാത്ത് ഹൈകോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Related News