Loading ...

Home National

പ്രതിമ തകര്‍ക്കല്‍: പാര്‍ട്ടിയെ രക്ഷിക്കാന്‍ നരേന്ദ്രേമാദി രംഗത്ത്

ന്യൂഡല്‍ഹി: ബി.െജ.പി പ്രവര്‍ത്തകര്‍ ത്രിപുരയില്‍ വ്ലാദിമിര്‍ ലെനിെന്‍റയും തമിഴ്നാട്ടില്‍ െപരിയാര്‍ ഇ.വി. രാമസ്വാമിയുടെയും ഉത്തര്‍പ്രദേശില്‍ ബി.ആര്‍. അംബേദ്കറുടെയും പ്രതിമകള്‍ തകര്‍ത്തതോടെ പാര്‍ട്ടിക്കേറ്റ പരിക്ക് മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും രംഗത്ത്. ലെനിെന്‍റയും പെരിയാറിെന്‍റയും പ്രതിമകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ ഒരുസംഘം കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ അലേങ്കാലമാക്കിയതോടെയാണ്േമാദി ഇടപെട്ടത്.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ച പ്രധാനമന്ത്രി, പ്രതിമ തകര്‍ക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും നടന്ന അക്രമങ്ങളില്‍ കുറ്റക്കാരെ പിടികൂടണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനങ്ങേളാട് ആവശ്യപ്പെട്ടു.തമിഴ്നാട്ടിലെയും ത്രിപുരയിലെയും പാര്‍ട്ടി ഘടകങ്ങളോട് സംസാരിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.തമിഴ്നാട്ടില്‍ പെരിയാറിെന്‍റയും ത്രിപുരയില്‍ ലെനിെന്‍റയും പ്രതിമകള്‍ തകര്‍ത്തതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചുറ്റികയും പെയിന്‍റുമായി വന്ന ഏതാനും വിദ്യാര്‍ഥികളാണ് ബുധനാഴ്ച രാവിലെ തെക്കന്‍ കൊല്‍ക്കത്തയിലെ ശ്മശാനത്തിലെത്തി ശ്യാമപ്രസാദ് മുഖര്‍ജിയുടെ അര്‍ധകായ പ്രതിമ അലേങ്കാലമാക്കിയത്. ഉത്തര്‍പ്രദേശിലെ മീറത്തില്‍ ഒരുസംഘം ബി.ആര്‍. അംബേദ്കറിെന്‍റ പ്രതിമയും തകര്‍ത്തു.അതിനിെട, പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌. രാജ ഖേദപ്രകടനം നടത്തി. തെന്‍റ ഫേസ്ബുക്ക് അഡ്മിനാണ് വിവാദ പോസ്റ്റിട്ടതെന്നാണ് രാജ പറഞ്ഞത്. രാജക്കെതിരെ നടപടിക്ക് ബി.ജെ.പി തയാറായിട്ടില്ല. തമിഴ്നാടിെന്‍റ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി പി. മുരളീധരറാവു സംഭവത്തില്‍ രോഷം പ്രകടിപ്പിച്ചു. കമല്‍ ഹാസനും എച്ച്‌. രാജക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Related News