Loading ...

Home International

അഫ്ഗാന്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ ഖത്തറും തുര്‍ക്കിയും

ദോഹ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ രാജ്യാന്തര വിമാനത്താവളം ഏറ്റെടുത്തുനടത്താന്‍ ഖത്തറും തുര്‍ക്കിയും ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്.വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച്‌ നയതന്ത്രവൃത്തങ്ങള്‍ വ്യക്തമാക്കിയതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനാദുല്‍ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഡിസംബര്‍ ഏഴിന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലുവി‍െന്‍റ ഖത്തര്‍ സന്ദര്‍ശനത്തിനിടെ തുല്യ പങ്കാളിത്തത്തില്‍ വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയും പൊതു ധാരണപത്രം ഒപ്പുവെച്ചതായി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.

കാബൂളിലെ വിമാനത്താവളത്തിന് പുറമേ മറ്റു നാല് വിമാനത്താവളങ്ങളും ഇതോടൊപ്പം ഏറ്റെടുത്തേക്കും. ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ചര്‍ച്ചകള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംയുക്ത സാങ്കേതിക സമിതി ഉടന്‍ രൂപവത്കരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

അഫ്ഗാനിസ്താനില്‍ ഇടക്കാല ഭരണമേറ്റെടുത്ത താലിബാനുമായി ഖത്തര്‍-തുര്‍ക്കി സംയുക്ത സമിതി വരും ആഴ്ചകളില്‍ സാങ്കേതിക ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍, തുര്‍ക്കി പക്ഷങ്ങളില്‍നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നേരത്തെ അമേരിക്കന്‍ സൈന്യത്തി‍െന്‍റ പിന്‍വാങ്ങലിനും താലിബാ‍െന്‍റ അധികാരമേറ്റെടുക്കലിനും പിന്നാലെ കേടുപാടുകള്‍ സംഭവിച്ച കാബൂള്‍ വിമാനത്താവളം ഖത്തര്‍, തുര്‍ക്കി സാങ്കേതിക സംഘമാണ് അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കിയത്.

Related News