Loading ...

Home International

യുഎസും കാനഡയും ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലേക്ക് യാത്ര വിലക്കുമായി ഇസ്രയേല്‍

 à´Ÿàµ†â€‹â€‹â€‹à´²àµâ€â€‹â€‹â€‹à´…വീവ്: കോവിഡ് വീണ്ടും രൂക്ഷമാകുന്നതിനിടെ യുഎസും കാനഡയും ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേല്‍.മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റാണു തീരുമാനം പ്രഖ്യാപിച്ചത്.യുഎസുമായി ശക്തമായ നയതന്ത്രബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്ത് ഇസ്രയേലിന്‍റെ അസാധാരണ നീക്കം. ബെല്‍ജിയം, ജര്‍മനി, ഹംഗറി,  ഇറ്റലി, മൊറോക്കോ, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കും യാത്രയ്ക്കു വിലക്കുണ്ട്. പാര്‍ലമെന്‍ററി കമ്മിറ്റിയുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ ബുധനാഴ്ച അര്‍ധരാത്രി തീരുമാനം പ്രാബല്യത്തില്‍ വരും. ഒമിക്രോണ്‍ വകഭേദം ഇസ്രയേലില്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്.

നവംബര്‍ അവസാനത്തോടെ അതിര്‍ത്തികള്‍ അടച്ചതിനു പുറമേ യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. വിദേശികളെ രാജ്യത്തേക്കു പ്രവേശിപ്പിക്കുന്നില്ല. പ്രതിരോധ വാക്സിന്‍ സ്വീകരിച്ച വിദേശത്തുനിന്നു വരുന്ന ഇസ്രേലി പൗരന്മാക്ക് ക്വാറന്‍റൈനും ഏര്‍പ്പെടുത്തി.


Related News