Loading ...

Home International

നെഹാമര്‍ ഓസ്ട്രിയന്‍ ചാന്‍സലര്‍

 à´µà´¿â€‹â€‹â€‹à´¯â€‹â€‹â€‹à´¨àµà´¨: കാള്‍ നെഹാമര്‍ ഓസ്ട്രിയന്‍ ചാന്‍സലറാകും. ഭരണം നടത്തുന്ന പീപ്പിള്‍സ് പാര്‍ട്ടി, ആഭ്യന്തരമന്ത്രിയായ നെഹാമറിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചാന്‍സലര്‍ സ്ഥാനത്തേക്കു നിര്‍ദേശിക്കുകയും ചെയ്തു.
ദീര്‍ഘകാലം ചാന്‍സലറായിരുന്ന സെബാസ്റ്റ്യന്‍ കുര്‍സ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഒക്ടോബറില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് അലക്സാണ്ടല്‍ ഷാല്ലെന്‍ബെര്‍ഗ് ചാന്‍സലറും കുര്‍സ് പാര്‍ട്ടി മേധാവിയും ആയി.

കുര്‍സ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പാര്‍ട്ടിനേതൃത്വവും ചാന്‍സലര്‍ പദവിവും ഒരാള്‍തന്നെ വഹിക്കുന്നതായിരിക്കും നല്ലതെന്നു പറഞ്ഞ് അലക്സാണ്ടര്‍ ഷാല്ലെന്‍ബെര്‍ഗും രാജിസന്നദ്ധത അറിയിച്ചതാണു നെഹാമറിന്‍റെ തെരഞ്ഞെടുപ്പിലേക്കു നയിച്ചത്.

Related News