Loading ...

Home parenting

കുട്ടികളിലെ ഉള്‍വലിയലും അശ്രദ്ധയും; പരിഹാര മാര്‍ഗങ്ങള്‍

കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സംബന്ധിച്ച്‌ ഏറ്റവും പ്രധാന പ്രശ്നങ്ങളാണ് കഴിവുണ്ടെങ്കിലും മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടിപ്പിക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കലും അശ്രദ്ധയും. അപകര്‍ഷബോധവും സഭാകമ്ബവും കുട്ടികള്‍ക്ക് എങ്ങനെ ബാധിക്കുന്നു? 

അവന്‍ നന്നായി പാട്ടുപാടും, പക്ഷേ ആരുടെയും മുന്നിലോ സ്റ്റേജിലോ പാടില്ല. അവളാണെങ്കില്‍ ചിത്രം വരക്കും, പക്ഷേ ആരെയും കാണിക്കില്ല. പല മാതാപിതാക്കളുടെയും പ്രധാന പരാതികളിലൊന്നാണിത്. സ്കൂളിലേക്ക് കൊണ്ടു പോകുന്ന പകുതി സാധനങ്ങളും തിരിച്ചുവരുേമ്ബാള്‍ ഉണ്ടാകില്ല. ഒാരോ ദിവസവും പുതിയ പെന്‍സിലും റബറും സ്കെയിലും വാങ്ങേണ്ട അവസ്ഥയാണ്. ക്ലാസില്‍ ടീച്ചര്‍ പറയുന്നത് പകുതി മാത്രം എഴുതും. വീട്ടില്‍ വന്നാലും പഠിക്കുേമ്ബാള്‍ േപാലും അടങ്ങിയിരിക്കില്ല. ഒന്നിലും ശ്രദ്ധ കാണിക്കാത്ത അവസ്ഥയാണ്. രക്ഷാകര്‍ത്താക്കള്‍ ഇങ്ങനെ പരാതികള്‍ പറയുമെങ്കിലും യഥാര്‍ഥ പ്രശ്നം എന്താണെന്ന് അന്വേഷിക്കുന്നത് വളരെ കുറവാണ്. അത് വളരുേമ്ബാള്‍ ശരിയായിക്കൊള്ളും എന്ന മനോഭാവമാണ്. എന്നാല്‍, പനിയോ മഞ്ഞപ്പിത്തമോ എന്തിന് ജലദോഷമോ വന്നാല്‍പോലും ആധിയും ഏറ്റവും മികച്ച േഡാക്ടര്‍മാരെ കാണിക്കാനുള്ള ഒാട്ടവുമാണ്. കുട്ടികളുടെ വളര്‍ച്ചയെയും ഭാവിയെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍, വളരുേമ്ബാള്‍ ശരിയായിക്കൊള്ളും എന്ന മനോഭാവം തീര്‍ത്തും തെറ്റാണ്.
കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സംബന്ധിച്ച്‌ ഏറ്റവും പ്രധാന പ്രശ്നങ്ങളാണ് കഴിവുണ്ടെങ്കിലും മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടിപ്പിക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കലും അശ്രദ്ധയും. അപകര്‍ഷബോധവും സഭാകമ്ബവും കുട്ടികള്‍ക്ക് എങ്ങനെ ബാധിക്കുന്നു എന്ന് ചോദിച്ചാല്‍ സാമാന്യവത്കരിക്കപ്പെട്ട ഉത്തരം പറയാന്‍ സാധ്യമല്ല. എന്നാല്‍, ജനിതകമായി അപകര്‍ഷബോധം പകര്‍ന്നുനല്‍കപ്പെടാന്‍ സാധ്യതയുണ്ട്. മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍ അടുത്ത ബന്ധമുള്ളവര്‍ക്കോ ഇൗ പ്രശ്നമുണ്ടെങ്കില്‍ കുട്ടികളിലും ഇത് കാണപ്പെടാം. പലപ്പോഴും മുതിര്‍ന്നവരുടെ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ടാവില്ല. അതുേപാലെ കുട്ടികള്‍ എന്ത് കണ്ടുപഠിക്കുന്നു എന്നതും ഉള്‍വലിയാന്‍ പ്രേരിപ്പിക്കും. കുട്ടികളുടെ മാതൃക എന്നു പറയുന്നത് മാതാപിതാക്കളും സഹോദരങ്ങളുമാണ്. അവരുടെ പെരുമാറ്റവും സ്വഭാവവുമാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പെരുമാറ്റത്തിലുള്ള പ്രശ്നങ്ങള്‍ കുട്ടികള്‍ അതുപോലെ അനുകരിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളില്‍ കണ്ടുകഴിഞ്ഞാലും വിദഗ്ധ സേവനം നേടാത്തതും പ്രശ്നമാണ്. കൃത്യമായ സമയത്ത് കുട്ടികളുടെ പ്രശ്നങ്ങള്‍ കെണ്ടത്തുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കില്‍ വളരുേമ്ബാള്‍ അത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഇൗ സാഹചര്യത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിെന്‍റ ഇടപെടലിലൂടെ ഇൗ പ്രശ്നം പരിഹരിക്കാം.അധ്യാപകരോട് അന്വേഷിക്കുക 

സ്കൂളിലെ കുട്ടികളുടെ പെരുമാറ്റം സംബന്ധിച്ച്‌ അധ്യാപകരുമായി നിരന്തരം സംസാരിക്കുന്നതിലൂടെ കുട്ടികളുടെ പ്രശ്നം മനസ്സിലാക്കാന്‍ സാധിക്കും. ക്ലാസില്‍ കുട്ടി ആക്ടിവാണോ കര്‍മോത്സുകരാണോ തുടങ്ങിയവ അധ്യാപകരോട് ചോദിച്ചാല്‍ മതിയാകും. ക്ലാസില്‍ എന്തെങ്കിലും പ്രവൃത്തി ചെയ്യാന്‍ പറയുേമ്ബാള്‍ ക്ലാസില്‍ സ്വയം മുന്നോട്ടു വരുന്നുണ്ടോ, പേര് വിളിച്ച്‌ ചോദിച്ചാല്‍ പോലും തലതാഴ്ത്തി ഇരിക്കുന്നുണ്ടോ തുടങ്ങിയവ അന്വേഷിച്ചാല്‍ മതിയാകും. വീട്ടില്‍ ആക്ടിവാകുന്ന കുട്ടികള്‍ പലരും സ്കൂളില്‍ നിശ്ശബ്ദരാകുന്ന അവസ്ഥയും കാണാറുണ്ട്.
അശ്രദ്ധയുള്ള കുട്ടിയെ ട്രാക്കിലാക്കാം 
കുട്ടികളുടെ അശ്രദ്ധയുടെ മാനങ്ങള്‍ ഏറെയാണ്. ക്ലാസില്‍ അധ്യാപകര്‍ പറയുന്ന കാര്യം പൂര്‍ണമായും എഴുതാതിരിക്കുക, അടങ്ങിയിരിക്കാതിരിക്കുക, ക്ലാസിനെ ഡിസ്റ്റര്‍ബ് ചെയ്യുക, ഹോംവര്‍ക്കുകള്‍ കൃത്യമായി ചെയ്യാതിരിക്കുക, എത്ര പഠിപ്പിച്ചുവിട്ടാലും അതിെന്‍റ പകുതിയോ നാലിലൊന്നോ മാത്രം പേപ്പറില്‍ എഴുതുക, സ്കൂളിലേക്ക് കൊണ്ടുപോകുന്ന പുസ്തകങ്ങളും വാട്ടര്‍ബോട്ടിലും പെന്‍സിലും റബറുമെല്ലാം സ്ഥിരമായി നഷ്ടപ്പെടുത്തുക തുടങ്ങിയവയിലൂടെ കുട്ടികളുടെ അശ്രദ്ധ തിരിച്ചറിയാന്‍ സാധിക്കും. ഇൗ പ്രശ്നം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണുന്നതിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കും.
കുട്ടികളില്‍ കാണുന്ന ഏതൊരു പ്രശ്നവും തനിയെ മാറും, സ്വയം ഇംപ്രൂവ് ചെയ്തുകൊള്ളും എന്നിങ്ങനെ വിചാരിച്ച്‌ ഇരിക്കാതിരിക്കുക. കുട്ടികള്‍ ഇംപ്രൂവ് ചെയ്യാതിരിക്കുേമ്ബാള്‍ വഴക്കു പറയുന്നത് പ്രശ്നങ്ങള്‍ വഷളാക്കും. അശ്രദ്ധ, ഉള്‍വലിയല്‍ അടക്കം പ്രശ്നങ്ങളില്‍ ശരിയായ കണ്‍സല്‍േട്ടഷന്‍ നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയുെണ്ടന്ന് ബോധ്യമാകും. ഇത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായമാകും.

എന്തു ചെയ്യണം? 
അന്തര്‍മുഖരായ, ഉള്‍വലിയുന്ന സ്വഭാവക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ സാമൂഹിക ജീവിതം പകര്‍ന്നുനല്‍കുന്നതിലൂടെ അവരുടെ ഇത്തരം സ്വഭാവവൈകല്യങ്ങള്‍ വലിയ അളവോളം മാറും. കൂട്ടുകാര്‍ക്കൊപ്പം മൈതാനത്ത് കളിക്കാന്‍ വിടുക, സൈക്കിള്‍ ചവിട്ടാന്‍ വിടുക, വീടിന് അടുത്തുള്ള പരിപാടികള്‍ക്ക് വിടുക തുടങ്ങിയ സാമൂഹികമായി കൂടിച്ചേരാനുള്ള അവസരങ്ങള്‍ ഉണ്ടാക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. വീട്ടില്‍ അതിഥികളും മറ്റും വരുേമ്ബാള്‍ കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കണം. അപ്പോള്‍ ചിലപ്പോള്‍ മൂഡുണ്ടെങ്കില്‍ മാത്രമേ പാടുകയും വരക്കുകയും നൃത്തം ചെയ്യുകയുമുള്ളൂ തുടങ്ങിയ കമന്‍റുകള്‍ രക്ഷാകര്‍ത്താക്കള്‍ ഒഴിവാക്കണം.
കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ അതിഥികളും തയാറാകണം. ഇത്തരം പ്രവൃത്തികളിലൂടെ സഭാകമ്ബവും ഉള്‍വലിഞ്ഞുനില്‍ക്കാനുള്ള പ്രവണതയും ഒഴിവാക്കാന്‍ സാധിക്കും. അതേസമയം, കഴിവുണ്ടെങ്കിലും ചില കുട്ടികള്‍ക്ക് കൃത്യമായി പ്രകടിപ്പിക്കാന്‍ സാധിക്കില്ല. നന്നായി പാട്ടുപാടുന്ന കുട്ടി ഒരു സ്റ്റേജില്‍പോലും കയറിയിട്ടുണ്ടാകില്ല. നന്നായി പഠിക്കുന്ന കുട്ടിക്ക് അധ്യാപകര്‍ ചോദിക്കുേമ്ബാള്‍ ഉത്തരം പറയാന്‍ സാധിക്കാതെ വരുന്നുണ്ടാകും. ഇത് പഠനവൈകല്യത്തിെന്‍റ ഭാഗവുമാകാം. ഇൗ സാഹചര്യത്തില്‍ കുട്ടികളിെല പ്രശ്നങ്ങള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിെന്‍റ ഉപദേശം തേടല്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.

Courtsey: Madhyamam

Related News