Loading ...

Home International

സൈബീരിയയില്‍ കല്‍ക്കരി ഖനിയില്‍ തീപിടിത്തം;11 മരണം

മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സൈബീരിയയിലെ കല്‍ക്കരി ഖനിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു.40 പേര്‍ക്കു പരിക്കേറ്റു. ഖനിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ കെമറോവോ മേഖലയിലെ ലിസ്റ്റുവ്യാഷാനിയ ഖനിയില്‍ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തമുണ്ടായപ്പോള്‍ ഖനിയില്‍ 285 തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് കെമറോവോ മേയര്‍ ഗവര്‍ണര്‍ സെര്‍ജി ടിസിവിലിയോവ് പറഞ്ഞു. ഖനിയില്‍ 35 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖനിയപകടത്തില്‍ പരിക്കേറ്റ 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റഷ്യയുടെ ആക്ടിംഗ് ദുരന്തനിവാരണമന്ത്രി അലക്സാണ്ടര്‍ ചുപ്രിയാന്‍ പറഞ്ഞു. സുരക്ഷാ വീഴ്ചയാണോ അപകടത്തിനു കാരണം എന്നതു സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അപകടത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Related News