Loading ...

Home National

ഡല്‍ഹി വായു മലിനീകരണം; കേന്ദ്രത്തെ കുടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുണ്ടായ വായു മലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി.
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ എന്ത് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

വായു നിലവാരം മെച്ചപ്പെടുത്താന്‍ തിങ്കളാഴ്ച അടിയന്തര പദ്ധതി അവിഷ്കരിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ സ്ഥിതി നിങ്ങള്‍ കാണുന്നില്ല. ഞങ്ങള്‍ വീടുകളില്‍പോലും മാസ്ക് ധരിക്കുകയാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

അടിയന്തര നടപടികള്‍ എങ്ങനെയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയു. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ ആണോ ഉദേശിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. വായുനിലവാരം മെച്ചപ്പെട്ടുത്താന്‍ എന്താണ് പദ്ധതി.

കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതുകൊണ്ടാണ് വായുമലിനീകരണം കൂടിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്‍റെ ഈ വാദത്തെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്തിനാണ് വായു മലിനീകരണം കര്‍ഷകര്‍ മൂലമാണെന്ന് പറയുന്നത്. ഇത് മലിനീകരണത്തിന്‍റെ ഒരു നിശ്ചിത ശതമാനം മാത്രമാണ്. ബാക്കിയുള്ളവയുടെ കാര്യമോ എന്നും കോടതി ചോദിച്ചു.

ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും കോടതി ആവര്‍ത്തിച്ചു. ഏത് സര്‍ക്കാര്‍ ആയാലും കുഴപ്പമില്ല. നിങ്ങളുടെ പദ്ധതി എന്താണെന്ന് ഞങ്ങളോട് പറയുവെന്നും കോടതി ആവര്‍ത്തിച്ചു.

Related News