Loading ...

Home International

ജര്‍മനിയില്‍ മെര്‍ക്കല്‍ ഭരണം അവസാനിച്ചു

ബെര്‍ലിന്‍: ജര്‍മനിയിലെ ജനങ്ങളുടെ പേരില്‍ കഴിഞ്ഞ 16 വര്‍ഷത്തെ ഭരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അംഗല മെര്‍ക്കലിനെ ഫെഡറല്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയിന്‍മെയര്‍ (65) വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പ്രസിഡന്‍റിന്‍റെ കൊട്ടാരമായ ബെല്ലെവ്യൂ പാലസില്‍, പ്രസിഡന്‍റ് സ്റൈറന്‍മയര്‍ മെര്‍ക്കലിന് സര്‍ക്കാര്‍ തലവനായി കഴിഞ്ഞ നാല് നിയമനിര്‍മാണ കാലയളവിനുശേഷം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് നല്‍കി. മെര്‍ക്കലിന്‍റെ മന്ത്രിസഭയിലെ മന്ത്രിമാരെയും ചൊവ്വാഴ്ച വൈകീട്ട് ഒൗദ്യോഗികമായി പ്രസിഡന്‍റ് പിരിച്ചുവിട്ടു.

ജര്‍മ്മന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക വ്യക്തിയായി സ്റെറയ്ന്‍മെയര്‍ ചാന്‍സലറെ പ്രശംസിച്ചു. 16 വര്‍ഷത്തെ ഭരണത്തില്‍, മെര്‍ക്കല്‍ നിരവധി പ്രതിസന്ധികള്‍ അനുഭവിക്കുകയും പൗര·ാരുടെ വിശ്വാസം നേടുകയും അതേ സമയം ജര്‍മ്മനിയോട് അന്താരാഷ്ട്ര ബഹുമാനവും വാത്സല്യവും നേടുകയും ചെയ്തതായി പ്രസിഡന്‍റ് പറഞ്ഞു.

മെര്‍ക്കല്‍ മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷവും, ഒരു പുതിയ ചാന്‍സലറും പുതിയ മന്ത്രിമാരും തെരഞ്ഞെടുക്കപ്പെടുന്നതുവരെ കെയര്‍ടേക്കറായി ഫെഡറല്‍ ഗവണ്‍മെന്‍റ് അധികാരത്തില്‍ തുടരും.

ട്രാഫിക് ലൈറ്റ് പാര്‍ട്ടികളായ എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി കഷികള്‍ ബുധനാഴ്ച മുതല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. നവംബര്‍ അവസാനത്തോടെ പുതിയ സര്‍ക്കാരിന്‍റെ കൂട്ടുകക്ഷി മുന്നണി കരാറിന് അംഗീകാരം നല്‍കും. മന്ത്രിമാരുടെ എണ്ണവും അവരുടെ വകുപ്പുകളും പ്രഖ്യാപിക്കും. ട്രാഫിക് ലൈറ്റ് കൂട്ടുകെട്ടിലെ രണ്ടാമത്തെ വലിയ കക്ഷിയും, പാര്‍ലമെന്‍റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയുമായ ഗ്രീന്‍സിന്‍റെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായിരുന്ന അന്നലെന ബയര്‍ബോക്ക് ഷോള്‍സ് ഭരണകൂടത്തിലെ ഉപചാന്‍സലറാവുമെന്നാണ് സൂചന. എങ്കില്‍ ജര്‍മനിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപചാന്‍സലര്‍ എന്ന പദവിയും 44 കാരിയായ ബയര്‍ബോക്കിന് സ്വന്തമാവും.

മുന്‍പ് ഗ്രീന്‍ പാര്‍ട്ടി 1998-2005 കാലഘട്ടത്തില്‍ എസ്പിഡിയുടെ നേതൃത്വത്തിലുള്ള ഗേഹാര്‍ഡ് ഷ്രൊയ്ഡറുടെ മന്ത്രിസഭയിലാണ് ഭരണത്തിലേറിയിരുന്നത്. അതുകൊണ്ടുതന്നെ രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരു ഭരണത്തിലേയ്ക്കുള്ള തിരിച്ചുവരവ് ഗ്രീന്‍സിനെ സംബന്ധിച്ചിടിത്തോളം വലിയ കാര്യമാണ്.ഡിസംബര്‍ ആദ്യം 63 കാരനായ ഒലാഫ് ഷോള്‍സ് ചാന്‍സലറായി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് സൂചന.

Related News