Loading ...

Home International

സുഡാനില്‍ പട്ടാള അട്ടിമറി, അടിയന്തരാവസ്ഥ

കയ്റോ: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ആക്ടിംഗ് പ്രധാനമന്ത്രിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. രാജ്യത്തെ ഭരണസംവിധാനമായ സോവറിന്‍ കൗണ്‍സിലും പ്രധാനമന്ത്രി അബ്ദള്ള ഹംദോക് നയിക്കുന്ന സര്‍ക്കാരിനെയും പിരിച്ചുവിട്ടതായി സൈനിക മേധാവി ജനറല്‍ അബ്‌ദെല്‍ ഫത്ത ബുര്‍ഹാന്‍ ടെലിവിഷനിലൂടെ അറിയിച്ചു.

രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിനെയും വ്യവസായമന്ത്രി ഇബ്രാഹിം അല്‍-ഷേക്ക്, ഇന്‍ഫര്‍മേഷന്‍ ഹംസ ബലൗല്‍ എന്നിവരുള്‍പ്പെടെ പ്രമുഖരെയും സൈന്യം അറസ്റ്റ് ചെയ്തു. ഇവരെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി.

രാഷ്‌ട്രീയഭിന്നതയാണു സൈന്യത്തിന്‍റെ ഇടപെടലിനു കാരണമായതെന്നും രാജ്യത്തു ജനാധിപത്യഭരണം കൊണ്ടുവരുമെന്നും ജനറല്‍ അബ്‌ദെല്‍ ഫത്ത പറഞ്ഞു. സൈന്യം അധികാരം പിടിച്ചതോടെ പ്രതിഷേധവുമായി തലസ്ഥാനമായ ഖാര്‍ത്തൂമിലും ഇരട്ടനഗരമായ ഒംദുര്‍മാനിലും ആയിരങ്ങള്‍ എത്തി. റോഡുകളില്‍ പ്രതിഷേധം നടത്തിയവരെ കണ്ണീര്‍വാതകം പ്രയോഗിച്ചാണു പിരിച്ചുവിട്ടത്. 12 പ്രതിഷേധക്കാര്‍ക്കു പരിക്കേറ്റു.

ഏകാധിപതിയായിരുന്ന ഒമര്‍ അല്‍-ബഷീറിനെ രണ്ടു വര്‍ഷം മുന്പ് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണു പുറത്താക്കിയത്. വീണ്ടും സൈനികഭരണത്തിന്‍ കീഴിലായതു സുഡാനിലെ ജനാധിപത്യവാദികള്‍ക്കു കനത്ത തിരിച്ചടിയായി. ഒമര്‍ അല്‍-ബഷീറിനെ പുറത്താക്കിയശേഷം സോവറിന്‍ കൗണ്‍സിലായിരുന്നു ഭരണം ന‌ടത്തിയിരുന്നത്. സൈനികോദ്യോഗസ്ഥരും സിവിലിയന്മാരും അടങ്ങുന്ന സമിതിയാണു സോവറിന്‍ കൗണ്‍സില്‍.

സുഡാനിലെ സംഭവവികാസങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആശങ്ക രേഖപ്പെടുത്തി. ഒമര്‍ അല്‍-ബഷീര്‍ അധികാരഭ്രഷ്ടനായശേഷം സുഡാനോടുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ നിലപാടില്‍ മാറ്റം വന്നിരുന്നു. ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്‌ട്രങ്ങളുടെ പട്ടികയില്‍നിന്ന് 2020ല്‍ സുഡാനെ അമേരിക്ക ഒഴിവാക്കിയിരുന്നു.

1956ല്‍ ബ്രിട്ടനില്‍നിന്നും ഈജിപ്തില്‍നിന്നും സ്വാതന്ത്ര്യം നേടിയശേഷം സുഡാനില്‍ പല തവണ സൈനിക അട്ടിമറിയുണ്ടായി. രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച്‌ 1989ലാണ് ഒമര്‍ അല്‍-ബഷീര്‍ അധികാരം പിടിച്ചത്.

Related News