Loading ...

Home National

കര്‍ഷക സമരവേദികളില്‍ നിന്ന് നിഹാങ്കുകളെ പുറംതള്ളി സംയുക്ത സമരസമിതി

പഞ്ചാബ് :കര്‍ഷക പ്രതിഷേധ സമരത്തിന്റെ പേരില്‍ സിംഘു അതിര്‍ത്തിയില്‍ സമരവേദികളില്‍ സജീവമായുള്ള സിഖ് സായുധ വിഭാഗമായ നിഹാങ്കുകളെ പുറംതള്ളി സംയുക്ത സമരസമിതി. ഒക്ടോബര്‍ 15ന് സിംഘു അതിര്‍ത്തിയില്‍ പഞ്ചാബിലെ തരണ്‍തരണ്‍ സ്വദേശി ലഖ്ബീര്‍ സിങ്ങിനെ കൊലപ്പെടുത്തി ബാരിക്കേഡില്‍ തൂക്കിയ സംഭവത്തിലാണ് കര്‍ശന നടപടികളുമായി സമരസമിതി രംഗത്തുവന്നത്.

സിംഘു കൊലപാതകത്തില്‍ പങ്കുള്ള ഒരു സംഘടനക്കും സമരസ്ഥലങ്ങളില്‍ ഇടമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി പ്രഖ്യാപിച്ചു. കൊലപാതകം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമത്തില്‍ പങ്കുള്ള നിഹാങ്ക് വിഭാഗത്തിന്റെ  നേതാക്കളുമായി കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, കൈലാശ് ചൗധരി എന്നിവര്‍ ചര്‍ച്ച നടത്തുന്നതിന്റെ  തെളിവ് പുറത്തുവന്നിട്ടുണ്ട്.

Related News