Loading ...

Home International

റോഹിങ്ക്യന്‍ അഭയാര്‍ഥി സംരക്ഷണത്തിന് യു.എന്‍-ബംഗ്ലാദേശ് ധാരണ

ധാക്ക: ബംഗാള്‍ ഉള്‍ക്കടലിലെ ഭാസന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സുരക്ഷ, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച്‌ െഎക്യരാഷ്ട്രസഭയും ബംഗ്ലാദേശ് സര്‍ക്കാറും പരസ്പര ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
ധാരണപ്രകാരം റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ഉപജീവന മാര്‍ഗം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ഇരുകൂട്ടരും സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഭാവിയില്‍ മ്യാന്മറിലേക്ക് മടങ്ങുംവരെ മെച്ചപ്പെട്ട ജീവിത സാഹചര്യം അഭയാര്‍ഥികള്‍ക്ക് ഒരുക്കുകയാണ് ധാരണപത്രം വഴി ലക്ഷ്യമിടുന്നതെന്ന് യു.എന്‍ അഭയാര്‍ഥി കമീഷന്‍ പ്രതിനിധി ജൊഹന്നസ് വാന്‍ ഡെര്‍ ക്ലാവ് പറഞ്ഞു.

ബംഗ്ലാദേശിെന്‍റ മ്യാന്മര്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്ബിലുള്ള 11 ലക്ഷം റോഹിങ്ക്യകളില്‍ 19,000ത്തിലേറെ പേരെ ഭാസന്‍ ചാര്‍ ദ്വീപിലേക്ക് ഇതിനകം സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് സഹായം ചെയ്യാനുദ്ദേശിച്ചാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചതെന്ന് യു.എന്‍ പ്രതിനിധി അറിയിച്ചു. കോക്സ് ബസാര്‍ അഭയാര്‍ഥി ക്യാമ്ബിലെ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ചതുപ്പുനിലം നിറഞ്ഞ, 30 വര്‍ഷം മാത്രം പഴക്കമുള്ള ദ്വീപ് വാസയോഗ്യമല്ലെന്നും അഭയാര്‍ഥികളെ മാറ്റരുതെന്നും ആവശ്യപ്പെട്ട് നേരത്തേ യു.എന്നും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇൗ നിലപാടില്‍നിന്ന് പൂര്‍ണമായി മാറിയതോടെയാണ് യു.എന്‍ ധാരണപത്രത്തില്‍ ഒപ്പിട്ടത്. 11.2 കോടി യു.എസ് ഡോളറിെന്‍റ വികസനപ്രവര്‍ത്തനം നടത്തി ദ്വീപ് വാസയോഗ്യമാക്കിയതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചിരുന്നു.

തുടര്‍ന്ന് യു.എന്‍ സംഘം ദ്വീപ് സന്ദര്‍ശിച്ച ശേഷമാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്. അടുത്ത മൂന്നു മാസത്തിനകം 81,000 അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്.

Related News