Loading ...

Home Australia/NZ

അഴിമതി ആരോപണം; ഓസ്ട്രിയയില്‍ ചാന്‍സലര്‍ കുര്‍ട്സ് രാജിവച്ചു

വിയന്ന: അഴിമതിയാരോപണത്തെത്തുടര്‍ന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ട്സ് രാജിവച്ചു. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ദുരുപയോഗിച്ചുവെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ചാന്‍സലറുടെ ഓഫീസിലടക്കം റെയ്ഡ് നടത്തിയതിനു പിന്നാലെയാണു രാജിപ്രഖ്യാപനം. വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ ഷെല്ലന്‍ബെര്‍ഗിനെ തന്‍റെ പിന്‍ഗാമിയായി കുര്‍ട്സ് നിര്‍ദേശിച്ചിട്ടുണ്ട്.

2017ല്‍ 31-ാം വയസില്‍ ചാന്‍സലറായ കുര്‍ട്സ്, ലോകത്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന ബഹുമതിക്ക് ഉടമയാണ്. അദ്ദേഹത്തിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയത്തില്‍നിന്നു പണം ചെലവഴിച്ച്‌ കൃത്രിമ അഭിപ്രായസര്‍വേ നടത്തി ഫലം പത്രത്തില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. കുര്‍ട്സിനു പുറമേ, പാര്‍ട്ടി നേതാക്കളടക്കം ഒന്പതു പേരും മൂന്നു സംഘടനകളും ആരോപണവിധേയരാണ്.

ആരോപണം കുര്‍ട്സിന്‍റെ സഖ്യകക്ഷി സര്‍ക്കാരിന്‍റെ നിലനില്‍പ്പ് അവതാളത്തിലാക്കിയിരുന്നു. അദ്ദേഹത്തിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നു സഖ്യകക്ഷിയായ ഗ്രീന്‍സ് പാര്‍ട്ടി അറിയിച്ചിരുന്നു. കുര്‍ട്ട്സ് നിര്‍ദേശിച്ച ഷെല്ലന്‍ബെര്‍ഗുമായി സഹകരിക്കാന്‍ തയാറാണെന്നാണ് ഗ്രീന്‍സ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related News