Loading ...

Home International

മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിക്ക് ഒരു വര്‍ഷം വീട്ടുതടവ്

പാരീസ്: തെരഞ്ഞെടുപ്പു പ്രചാരണത്തിന് അനുവദനീയമായതില്‍ കൂടുതല്‍ ഫണ്ട് ചെലവഴിച്ചുവെന്ന കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിക്കു കോടതി ഒരു വര്‍ഷം വീട്ടുതടവ് വിധിച്ചു. 2007-12 കാലഘട്ടത്തില്‍ ഭരിച്ച സര്‍ക്കോസി ശിക്ഷാകാലയളവില്‍ ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനം ദേഹത്തു ധരിക്കണം. സര്‍ക്കോസി അപ്പീല്‍ നല്കാന്‍ സാധ്യതയുണ്ട്.

2012ലെ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസി മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സ്വാ ഒളാന്തിനോടു തോറ്റു. ഈ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് അനുവദനീയമായ 2.75 കോടി ഡോളറിന്‍റെ ഇരട്ടി സര്‍ക്കോസി ചെലവഴിച്ചുവെന്നാണു കേസ്.

തുക പരിധിവിടുന്ന കാര്യം സര്‍ക്കോസിക്കു വ്യക്തമായി അറിയാമായിരുന്നുവെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ നേരിട്ടല്ല പ്രചാരണ ചെലവ് നിയന്ത്രിച്ചിരുന്നതെന്നാണു സര്‍ക്കോസി വാദിച്ചത്.

ആറു മാസമെങ്കിലും ജയില്‍ശിക്ഷ നല്കണമെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. ശിക്ഷ വിധിക്കുന്പോള്‍ സര്‍ക്കോസി കോടതിയില്‍ ഹാജരായിരുന്നില്ല.

മാര്‍ച്ചില്‍ മറ്റൊരു അഴിമതി കേസില്‍ കോടതി സര്‍ക്കോസിക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതില്‍ അപ്പീല്‍ നല്കിയതിനാല്‍ ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിട്ടില്ല.

തെരഞ്ഞെടുപ്പു ഫണ്ട് കേസില്‍ സര്‍ക്കോസിയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും അക്കൗണ്ടന്‍റുമാരും അടക്കം 13 പേര്‍ കൂടി പ്രതികളാണ്. വ്യാജബില്ലുകള്‍ ചമച്ച്‌ അധികത്തുക മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ചിലര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.

സര്‍ക്കോസി 2017ല്‍ രാഷ്‌ട്രീയത്തില്‍നിന്നു വിരമിച്ചെങ്കിലും തിരശീലയ്ക്കു പിന്നില്‍ ചരടുവലികള്‍ നടത്തുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

Related News