Loading ...

Home National

ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം; വിധിയില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം ഈ ആവശ്യമുന്നയിച്ചത്.

കേരളത്തിലെ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡിഫറന്‍റ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. ആനന്ദ് അടക്കമുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി വിധിക്ക് ശേഷം സ്ഥാനക്കയറ്റത്തിനായി നിരവധി അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) മാധവി ദിവാന്‍ ബോധിപ്പിച്ചു. ഇത് പ്രയോഗികമായ നിരവധി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ വാദിച്ചു.

സംസ്ഥാന സര്‍വിസില്‍നിന്ന് െഎ.എ.എസിലേക്ക് സ്ഥാനക്കയറ്റം നല്‍കുേമ്ബാള്‍ നിലവില്‍ എസ്.സി, എസ്.ടി, à´’.ബി.സി സംവരണം അനുവദിക്കുന്നില്ലെന്നും എന്നാല്‍, ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്ന വിധി തുടര്‍ന്നുവരുന്ന രീതിക്കെതിരാണെന്നും അവര്‍ വാദിച്ചു. à´Ž കാറ്റഗറി സര്‍വിസില്‍ സംവരണമില്ലാത്ത നിരവധി തസ്തികകളുണ്ട്. à´ˆ  വിഭാഗത്തില്‍ എസ്.സി, എസ്.ടി, à´’.ബി.സി സംവരണം താഴ്ന്ന പദവികളിലേ നല്‍കുന്നുള്ളൂ. എല്ലാ സ്ഥാനക്കയറ്റങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നടപ്പാക്കണമെന്ന പരാമര്‍ശമാണ് ആശയക്കുഴപ്പത്തിന്  വഴിവെച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാവുന്ന 4000 തസ്തികകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു à´Ž.എസ്.ജിയുടെ ഉത്തരം.

Related News