Loading ...

Home Education

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച രാവിലെ ഒമ്ബത് മുതല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനം ആരംഭിക്കും. ഒക്ടോബര്‍ ഒന്നുവരെ പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്യണം.
ശേഷം 'First Allot Result' എന്ന ലിങ്കിലൂടെ അലോട്ട്മെന്‍റ് വിവരം പരിശോധിക്കാം. അലോട്ട്മെന്‍റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ 'First Allot Result' എന്ന ലിങ്കില്‍നിന്ന് ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററില്‍ രേഖപ്പെടുത്തിയ തീയതിയും സമയവും പാലിച്ച്‌ രക്ഷാകര്‍ത്താവിനൊപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സ്കൂളില്‍ ഹാജരാകണം. അലോട്ട്മെന്‍റ് ലെറ്റര്‍ അേലാട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ നിന്ന് പ്രിന്‍റ് എടുത്ത് നല്‍കും. അലോട്ട്മെന്‍റ് ലെറ്ററിെന്‍റ ഒന്നാമത്തെ പേജില്‍, ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തെരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പുവെക്കണം. ആദ്യ അലോട്ട്മെന്‍റില്‍ തന്നെ ഒന്നാമത്തെ ഒാപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്േക്കണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഒാണ്‍ലൈനായി അടയ്ക്കാം. ഒാണ്‍ലൈനായി ഫീസടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളില്‍ ഫീസടയ്ക്കാം. മറ്റ് ഒാപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഒാപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളില്‍ നല്‍കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്‍റില്‍ ഇടം ലഭിക്കാത്തവര്‍ അടുത്ത അലോട്ട്മെന്‍റുകള്‍ക്കായി കാത്തിരിക്കണം. അപേക്ഷിച്ച എല്ലാ സ്കൂളുകളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്മെന്‍റിനുശേഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്മെന്‍റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന തീയതിക്കുമുമ്ബ് സ്കൂളില്‍ ഹാജരായി പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിനിലെ 'Online Joining' എന്ന ലിങ്കിലൂടെ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ (100 കെ.ബിയില്‍ താഴെയുള്ള ഫയല്‍) അപ്ലോഡ് ചെയ്യണം.

Related News