Loading ...

Home Kerala

സ്വയംഭരണ കോളജുകളില്‍ സംവരണ അട്ടിമറി

കൊച്ചി: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ കെണിയൊരുക്കി പട്ടികവര്‍ഗ വിദ്യാര്‍ഥികളെ പുറന്തള്ളുന്നുവെന്ന് ആദിവാസി സംഘടനകളുടെ ആരോപണം. ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സിലെ വിദ്യാര്‍ഥി പ്രവേശനത്തിെന്‍റ അവസാനഘട്ടത്തില്‍ പല കോളജുകളിലെയും ലിസ്റ്റില്‍നിന്ന് ആദിവാസി വിദ്യാര്‍ഥികളെ ബോധപൂര്‍വം ഒഴിവാക്കിയെന്നാണ് പരാതി.

കോളജുകള്‍ അവസാനകാല കണക്ക് സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയാണ് തട്ടിപ്പ് നടത്തുന്നത്. സീറ്റ് ഒഴിവുണ്ടോയെന്ന ആദിവാസി വിദ്യാര്‍ഥികളുടെ അന്വേഷണത്തിന് കോളജ് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കില്ല. ഓരോ കോഴ്സിലും എസ്.സി-എസ്.ടി വിഭാഗത്തില്‍നിന്ന് എത്ര വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നോ അവശേഷിക്കുന്ന ഒഴിവുകള്‍ എത്രയാണെന്നോ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല. സംസ്ഥാനത്തെ ഓട്ടോണസ് കോളജുകളില്‍ പകുതിയിലധികവും ഈ പതിവ് തുടരുകയാണ്.

കൊച്ചിയിലെ ഓട്ടോണമസ് കോളജുകളില്‍നിന്ന് ആദിവാസി വിദ്യാര്‍ഥികള്‍ ഇതേ ദുരന്തം നേരിടുകയാണ്. വയനാട്, ഇടുക്കി മേഖലയിലെ വനത്തിനുള്ളിലെ ഊരുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തി പഠനം നടത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കുന്നു. എന്നാല്‍, നഗരത്തിലെ കോളജുകളില്‍ പ്രവേശനത്തിെന്‍റ അവസാനകാലത്ത് ഇവര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നില്ല.

ഒന്നും രണ്ടും അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ആദിവാസി വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രവേശനം അവസാനിച്ച അവസ്ഥയാണ്. അവസാന പ്രവേശനം നടത്തുന്നതിെന്‍റ തലേ ദിവസം ഏതെങ്കിലും പത്രത്തിലെ പ്രദേശിക പേജില്‍ സീറ്റ് ഒഴിവുണ്ടെന്നറിയിക്കും. ഇതിലൂടെ ആദിവാസി വിദ്യാര്‍ഥികളേറെയുള്ള ജില്ലകളിലെ കുട്ടികള്‍ ഒഴിവ് അറിയാന്‍ കഴിയില്ല.

അറിഞ്ഞാലും സമയത്തിനുള്ളില്‍ അവര്‍ക്ക് യാത്രചെയ്ത് എത്തിച്ചേരാനാവില്ല. അവസാന നിമിഷം ഈ സീറ്റ് മാനേജ്മെന്‍റ് ക്വാട്ടയിലേക്ക് മാറ്റുന്നു. ആദിവാസി ഊരുകളില്‍നിന്ന് പഠനത്തിന് എത്തേണ്ട നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരമാണ് മാനേജ്മെന്‍റുകള്‍ തട്ടിമാറ്റുന്നത്. പല ഓട്ടോണമസ് കോളജുകളിലും ഈ ക്രൂരവിനോദം അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടില്‍നിന്ന് കൊച്ചിയിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ കോളജ് അധികൃതരോട് വിവരം അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പ്രവേശനത്തില്‍ സംവരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ ചുമതല നിവഹിക്കുന്നില്ലെന്നും പരാതിയുണ്ട്.

Related News