Loading ...

Home International

ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളെക്കുറിച്ച്‌ പ്രവചിക്കാന്‍ പുതിയ സംവിധാനം

ലണ്ടന്‍: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ അവസ്ഥ മാസങ്ങള്‍ക്കു മുന്പ് പ്രവചിക്കുന്നതിനുള്ള നിര്‍മിത ബുദ്ധി ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചു. പുതിയ സംവിധാനമുപയോഗിച്ച്‌ ആര്‍ട്ടിക് കാട്ടുതീ സംബന്ധിച്ചും കടലിന്‍റെ അവസ്ഥ സംബന്ധിച്ചും തീരദേശ നിവാസികള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കും.

ബ്രിട്ടീഷ് അന്‍റാര്‍ട്ടിക് സര്‍വേ (ബാസ്)യും ദ അലന്‍ ടേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയും സംയുക്തമായാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ ദക്ഷിണ, ഉത്തരധ്രുവങ്ങളിലാണു സമുദ്രത്തില്‍ മഞ്ഞുപാളികള്‍ കാണപ്പെടുന്നത്. സമുദ്രജലം തണുത്തുറഞ്ഞാണു മഞ്ഞുപാളികള്‍ രൂപപ്പെടുന്നത്. അന്തരീക്ഷവും സമുദ്രജലവും തമ്മില്‍ മഞ്ഞുപാളികള്‍ സന്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍, ഇവയുടെ സ്വഭാവം (അവസ്ഥ) പ്രവചിക്കുന്നത് ദുഷ്കരമായിരുന്നു. ഈ പ്രതിസന്ധിയാണു പുതിയ നിര്‍മിത ബുദ്ധി സംവിധാനത്തിലൂടെ മറികടന്നിരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതുകൊണ്ട് ആര്‍ട്ടിക് മഞ്ഞുപാളികളുടെ വിസ്തീര്‍ണം നാലു പതിറ്റാണ്ടുകൊണ്ട് പകുതിയായി കുറഞ്ഞിട്ടുണ്ട്.

Related News