Loading ...

Home Kerala

കരിപ്പൂര്‍ വിമാന അപകടത്തില്‍പെട്ട് ദുരിതത്തില്‍ കഴിയുന്നവരുടെ തുടര്‍ചികിത്സ ചെലവ് നിഷേധിച്ച്‌ വിമാനക്കമ്പനി

നാദാപുരം: കരിപ്പൂര്‍ വിമാന അപകടത്തില്‍പെട്ട് ദുരിതത്തില്‍ കഴിയുന്നവരുടെ തുടര്‍ചികിത്സ ചെലവ് നിഷേധിച്ച്‌ വിമാനക്കമ്ബനി. ചികിത്സക്കാവശ്യമായ പണം സ്വയം കണ്ടെത്തണം. ഇതുസംബന്ധമായ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയുടെ കൊച്ചി യൂനിറ്റില്‍നിന്ന് ഇയ്യങ്കോട് സ്വദേശി മുടോറ അഷ്റഫിന് ലഭിച്ചിരിക്കുന്നത്. 2020 ആഗസ്റ്റ് ഏഴിനാണ് ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്.

ഗുരുതര പരിക്കേറ്റ അഷ്റഫ് മൂന്നു മാസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു കാലിനും തലക്കും സാരമായ പരിക്കുപറ്റിയ അഷ്റഫ് പരസഹായത്തോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇനിയും മാസങ്ങള്‍ നീളുന്ന തുടര്‍ചികിത്സ ഇയാള്‍ക്ക് അത്യാവശ്യമാണ്. ജോലി നഷ്ടമായ ഇയാളുടെ കുടുംബം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഇതിനിടയിലാണ് ചികിത്സ സഹായം പൂര്‍ണമായും നിര്‍ത്തുന്നതായുള്ള അറിയിപ്പ് ലഭിക്കുന്നത്. ഭാവിജീവിതംതന്നെ തകര്‍ക്കുന്ന തീരുമാനമായാണ് അഷ്റഫ് ഇതിനെ കാണുന്നത്.

ഇതുവരെ കമ്ബനി ചികിത്സച്ചെലവുകള്‍ നല്‍കി. ഭാവിയില്‍ ചികിത്സച്ചെലവ് ഏറ്റെടുക്കില്ല. ചികിത്സസംബന്ധമായ തുക ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കമ്ബനിയെ സമീപിക്കാം. ഇത്രയും കാര്യങ്ങളാണ് ഈ മാസം 18ന് കൊച്ചി ആസ്ഥാനത്തുനിന്ന് അയച്ച കത്തില്‍ പറയുന്നത്. ഇതോടെ വിമാന അപകടത്തി െന്‍റ ദുരിതം പേറുന്ന അഷ്റഫി െന്‍റ ജീവിതത്തില്‍ കൂടുതല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഷാര്‍ജയില്‍ കഫറ്റീരിയ ജീവനക്കാരനായിരുന്ന ഇയാള്‍ അവധിക്ക് നാട്ടില്‍ വരുമ്ബോഴാണ് ദുരന്തത്തില്‍പെടുന്നത്.

അപകടസമയത്ത് മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധനവും ഇതുവരെ നല്‍കിയിട്ടില്ല. വിമാന ദുരന്തത്തില്‍ 21 പേര്‍ മരിക്കുകയും 165 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related News