Loading ...

Home Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളും പ്രതിയാകും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭരണസമിതിയംഗങ്ങളെ പ്രതിയാക്കാന്‍ ധാരണ. അന്വേഷണ സംഘം ചൊവ്വാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മുഖ്യപ്രതി സുനില്‍കുമാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിെന്‍റ അടിസ്ഥാനത്തില്‍ സുനില്‍കുമാര്‍ കീഴടങ്ങിയതാണെന്നും സൂചനയുണ്ട്.വായ്പാതട്ടിപ്പിന് പിന്നില്‍ പ്രതികള്‍ തന്നെയാണെങ്കിലും ഭരണസമിതി അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ അറിവുണ്ടെന്നാണ് അന്വേഷണ സംഘത്തിെന്‍റ വിലയിരുത്തല്‍. രേഖകളിലെ ഇവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികള്‍ ഇട്ടതാണെന്നാണ് ഭരണസമിതിയംഗങ്ങള്‍ പറയുന്നത്.

എന്നാല്‍, വായ്പക്കായി ഈട് നല്‍കുന്ന സ്ഥലങ്ങള്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പ്രദേശത്തെ അംഗത്തോടൊപ്പം നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. തട്ടിപ്പ് നടത്തിയ ഭൂരിഭാഗം അപേക്ഷകളിലും ഇത്തരം പരിശോധന വ്യാജമായി തയാറാക്കിയതാണ്. മാത്രമല്ല, വായ്പ അനുവദിക്കുമ്ബോള്‍ കരഭൂമിയാണ് ഈടായി വെക്കേണ്ടത്. എന്നാല്‍ ഭൂരിഭാഗം അപേക്ഷകളിലും വയലുകളാണുള്ളത്. ഭരണസമിതി അംഗങ്ങളായ ചിലര്‍ക്ക് തട്ടിപ്പ് സംഘത്തില്‍ പങ്കാളിത്തമുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.

തട്ടിപ്പ് ഭരണസമിതി നേരത്തേ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ ശബ്ദരേഖ കൂടി പുറത്തുവന്നതാണ് ഭരണസമിതിയംഗങ്ങളെ കുരുക്കിലാക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ചൊവ്വാഴ്ച സര്‍ക്കാറിന് കൈമാറും. ഇതിന് ശേഷമേ ബാങ്കിെന്‍റ സാമ്ബത്തിക ബാധ്യതകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കൂ.

Related News