Loading ...

Home National

എല്‍.എല്‍.പി, ഇന്‍ഷൂറന്‍സ് പരിരക്ഷ ബില്ലുകള്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലി പാര്‍ലമെന്‍റില്‍ തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസാക്കുകയും രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പരിമിത ബാധ്യത പങ്കാളിത്ത ഭേദഗതി (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്-എല്‍.എല്‍.പി) ബില്‍, ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷൂറന്‍സ് ആന്‍റ് ക്രെഡിറ്റ് ഗാരന്‍റി കോര്‍പറേഷന്‍ ഭേദഗതി ബില്‍, പിന്നാക്ക ജാതി പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതി ബില്‍ എന്നിവയാണ് പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കിയത്. സഭ ക്രമത്തിലല്ലാത്ത സമയത്ത് ബില്ലുകള്‍ പാസാക്കുന്നത് ജനാധിപത്യത്തി‍െന്‍റ കശാപ്പാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ അധിര്‍രഞ്ജന്‍ ചൗധരിയും മനീഷ് തിവാരിയും ആരോപിച്ചു.

ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് ബില്ല് പാസാക്കുന്നതെന്ന് ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഹോമിയോപതി ദേശീയ കമീഷന്‍ ഭേദഗതി 2021, ഭാരതീയ വൈദ്യശാസ്ത്ര ദേശീയ കമ്മീഷന്‍ ഭേദഗതി 2012 ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. രാവിലെ സഭ സമ്മേളിച്ച ഉടന്‍തന്നെ പെഗസസ് വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ബഹളം കാരണം സഭ 11.30 വരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ വെല്ലിലേക്കിറങ്ങി. ബഹളം കാരണം സഭ അല്‍പനേരം നിര്‍ത്തിവെക്കേണ്ടിവന്നു. ഉച്ചക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗര്‍വാള്‍ ആയുഷ് മന്ത്രി സര്‍ബാനന്ദ സൊനോവാളിനെ ബില്ല്അവതരിപ്പിക്കാന്‍ ക്ഷണിച്ചു.

ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതും വൈദ്യ പഠനചെലവ് കുറക്കുന്നതുമായ ഹോമിയോപതി ദേശീയ കമീഷന്‍ ഭേദഗതി ബില്‍ 2021 സൊനോവാള്‍ അവതരിപ്പിച്ചു. പാരമ്ബര്യ വൈദ്യന്മാരുടെ സേവനം എല്ലാവര്‍ക്കും ലഭിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ആയുഷ് മന്ത്രി അവതരിപ്പിച്ച രണ്ടാമത്തെ ബില്‍. രണ്ട് ബില്ലുകളേയും ടി.എം.സി അംഗം സൗഗത റോയ് എതിര്‍ത്തു. എന്നാല്‍, ബില്ലുകളെ സര്‍ക്കാര്‍ ന്യായീകരിച്ചു.

പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നതിനിടെ, പിന്നാക്ക പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അഗര്‍വാള്‍ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാറിനെ ക്ഷണിച്ചു. നീക്കം കോണ്‍ഗ്രസ് എതിര്‍ത്തു. പെഗസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നതിനിടെ അത് അവഗണിച്ച്‌ ബില്ല് അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. ഇത് വകവെക്കാതെ മന്ത്രി ബില്ലവതരിപ്പിച്ചു. തുടര്‍ന്ന് സഭ പിന്നേയും ഉച്ച വരെ നിര്‍ത്തിവെച്ചു. ഉച്ചക്ക് വീണ്ടും യോഗം ചേര്‍ന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം അടങ്ങിയിരുന്നില്ല.

തുടര്‍ന്ന് എല്‍.എല്‍.പി ബില്ലും ഇന്‍ഷൂറന്‍സ് പരിരക്ഷ ബില്ലും തിരക്കിട്ട് പാസാക്കി. അരുണാചലിലെ പട്ടികവര്‍ഗ വിഭാഗ പട്ടികയില്‍ ഭേദഗതി വരുത്താന്‍ നിര്‍ദേശിക്കുന്ന ബില്ലും ഒച്ചപ്പാടിനിടെ സര്‍ക്കാര്‍ പാസാക്കിയെടുത്തു. പിന്നീട് ഉച്ച വരെ സഭ നിര്‍ത്തിവെച്ചു. ഉച്ച രണ്ടിന് വീണ്ടും സമ്മേളിച്ചെങ്കിലും സ്ഥിതി ശാന്തമായിരുന്നില്ല. തുടര്‍ന്ന് ലോക്സഭ ചൊവ്വാഴ്ച വരെ പിരിയുകയായിരുന്നു.

Related News