Loading ...

Home Kerala

മെഡിക്കല്‍ പി.ജി സംവരണം തീരുമാനം വൈകിയാല്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സീറ്റ് നഷ്ടമാകും

തിരുവനന്തപുരം: മെഡിക്കല്‍/ഡെന്‍റല്‍ പി.ജി സംസ്ഥാന ക്വോട്ട സീറ്റുകളില്‍ à´’.ബി.സി സംവരണം ഉയര്‍ത്താനുള്ള ഉപദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ à´ˆ  വര്‍ഷവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നഷ്ടപ്പെടും. കഴിഞ്ഞ വര്‍ഷം മുന്നാക്ക സംവരണത്തിന് 10 ശതമാനം സീറ്റ് നീക്കിവെച്ചപ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന à´’.ബി.സി പരിധിയിലെ സമുദായങ്ങള്‍ക്ക് ആകെ ഒമ്ബത് ശതമാനമാണ് സംവരണം നല്‍കിയത്.

സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനവും മാധ്യമവാര്‍ത്തകളും വന്നതോടെയാണ് വിഷയത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനില്‍നിന്ന് ഉപദേശം തേടിയത്. മെഡിക്കല്‍, ഡെന്‍റല്‍ ബിരുദ കോഴ്സുകളില്‍ നിലവില്‍ 30 ശതമാനം ഒ.ബി.സി സംവരണം നിലനില്‍ക്കുമ്പോഴാണ് പി.ജി സീറ്റുകളില്‍ സംവരണം ഒമ്ബത് ശതമാനത്തില്‍ ഒതുക്കിയത്.

Related News