Loading ...

Home Kerala

ഓണക്കിറ്റ്; വിവാദ സര്‍ക്കുലറില്‍ വീണുരുണ്ട് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റിെന്‍റ സംസ്ഥാനതല വിതരണോദ്ഘാടനത്തിന് ശേഷവും ഓരോ റേഷന്‍ കടകളിലും 'പ്രമുഖ'രെക്കൊണ്ട് പ്രത്യേകം വിതരണോദ്ഘാടനം നടത്തണമെന്ന നിര്‍ദേശത്തില്‍ ഉരുണ്ടുകളിച്ച്‌ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ജില്ല സപ്ലൈ ഓഫിസര്‍മാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉദ്ഘാടനം എന്നൊരു വാക്കേ ഉപയോഗിച്ചിട്ടില്ലെന്നും പ്രമുഖരെ പങ്കെടുപ്പിക്കുന്നത് സുതാര്യത ഉറപ്പുവരുത്താനാണെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ ജൂലൈ 31ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബുവിെന്‍റ നിര്‍ദേശപ്രകാരം ജില്ല സപ്ലൈ ഓഫിസര്‍മാര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ തിങ്കളാഴ്ച രാവിലെ 8.30ന് മുമ്ബ് തന്നെ ഒാരോ റേഷന്‍കട വ്യാപാരിയും പ്രദേശത്തെ ജനപ്രതിനിധിയെയോ/കലാകായികരംഗത്തെ പ്രമുഖരെയോ ഉള്‍പ്പെടുത്തി വിതരണോദ്ഘാടനം നിര്‍വഹിക്കണമെന്നും ഇതിെന്‍റ ഫോട്ടോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അയച്ചുനല്‍കണമെന്നും ആവശ്യപ്പെടുന്നു. റേഷന്‍കടക്ക് മുന്നില്‍ പതിപ്പിച്ച ഓണക്കിറ്റിെന്‍റ പോസ്റ്ററിെന്‍റ മുന്നില്‍ നിന്നായിരിക്കണം ഉദ്ഘാടനം നടത്തേണ്ടതെന്നും സര്‍ക്കുലറില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. എടുക്കുന്ന ഫോട്ടോകള്‍ക്ക് സംസ്ഥാന-ജില്ല-താലൂക്ക് തലത്തില്‍ പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിരിക്കെയാണ് ഇത്തരമൊരു ഉദ്ഘാടനം നടത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലാണ് ശനിയാഴ്ച ഓണം സ്‌പെഷല്‍ ഭക്ഷ്യകിറ്റിെന്‍റ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന സംസ്ഥാനത്തെ 14,242 റേഷന്‍കടകളിലും പ്രമുഖരെക്കൊണ്ട് ഉദ്ഘാടനം നടത്തണമെന്ന് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷവും കോവിഡിെന്‍റ സാഹചര്യത്തില്‍ സംസ്ഥാനതല ഉദ്ഘാടനം മാത്രമാണ് ഉണ്ടായിരുന്നത്.

ടി.പി.ആര്‍ നിരക്ക് കുത്തനെ വര്‍ധിക്കുന്നതില്‍ മുഖ്യമന്ത്രിയടക്കം ആശങ്ക പ്രകടിപ്പിക്കുമ്ബോള്‍ ഇത്തരം പ്രഹസനങ്ങളുമായി എ.കെ.ആര്‍.ആര്‍.ഡി.എ, കെ.എസ്.ആര്‍.ആര്‍.ഡി.എ സംഘടനകള്‍ സഹകരിക്കില്ലെന്നും ഇതിന്മേലുള്ള അച്ചടക്ക നടപടികളെ ശക്തമായി നേരിടുമെന്നും സംയുക്തസമരസമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

ഓണക്കാലത്ത് പട്ടിണിസമരം

തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍വ്യാപാരികള്‍ക്ക് ലഭിക്കേണ്ട 10 മാസത്തെ കമീഷന്‍ എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഓണക്കാലത്ത് സമരമുഖത്തിറങ്ങാന്‍ വ്യാപാരികള്‍. തിങ്കളാഴ്ച തൃശൂരില്‍ ചേരുന്ന കോഓഡിനേഷന്‍ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. തിരുവോണദിവസം 14 ജില്ലകളില്‍ പട്ടിണിസമരം അടക്കം പരിഗണനയിലാണ്.

Related News