Loading ...

Home Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടികളുടെ വായ്പയെടുത്തവര്‍ 246; ആളുകളാരെന്നറിയാതെ 130 വായ്പകള്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് പകല്‍ക്കൊള്ള. രേഖകളില്ലാതെയും ബാങ്ക് പരിധി മറികടന്നും കോടികളാണ് വായ്പയായി അനുവദിച്ചത്. 246 പേരാണ് കോടികള്‍ വായ്പയെടുത്തവരിലുള്ളത്. ഇതില്‍ ബാങ്ക് രേഖകളനുസരിച്ചുള്ള വിലാസം അന്വേഷിച്ചതില്‍ ഇങ്ങനെ ആളില്ലെന്ന് കണ്ടെത്തി നോട്ടീസുകള്‍ ബാങ്കില്‍ തിരിച്ചെത്തി. 130 നോട്ടീസുകളാണ് ഇങ്ങനെ തിരിച്ചെത്തിയത്. വായ്പ അനുവദിക്കാന്‍ നല്‍കിയ അപേക്ഷകളില്‍ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളില്‍ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ട്. ബാങ്കിെന്‍റ ആഭ്യന്തര അന്വേഷണ വിഭാഗം ഇക്കാര്യം ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും മൂടിവെക്കുകയായിരുന്നു.

സഹകരണ വകുപ്പ് ഓഡിറ്റില്‍ വായ്പ അനുവദിക്കുന്നതില്‍ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടും ക്രമപ്രകാരമാക്കാനുള്ള നിര്‍ദേശം നടപ്പാക്കിയില്ലെന്നാണ് അറിയുന്നത്. ബാങ്കില്‍ അംഗത്വം പോലുമില്ലാത്തവരുടെ പേരുകളിലടക്കം വന്‍തോതില്‍ വായ്പയെടുത്തതായാണ് രേഖകള്‍ പരിശോധിച്ചതില്‍ സഹകരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വായ്പയെടുക്കാത്തവര്‍ക്കും വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കരുവന്നൂരില്‍ മൂന്നേ കാല്‍ സെന്‍റ് സ്ഥലം മാത്രമുള്ള ഓട്ടോ ഡ്രൈവര്‍ രാജുവിന് 50 ലക്ഷം വായ്പയെടുത്തതിെന്‍റ പലിശയുള്‍പ്പെടെ തിരിച്ചടവ് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വായ്പകളില്‍ പരിശോധന നടത്തേണ്ട ഭരണസമിതി അംഗങ്ങളില്‍നിന്നും ഗൗരവ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. വിശദ പരിശോധനകളിലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നാണ് പറയുന്നത്.

ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു; സി.പി.എം നേതാക്കള്‍ പ്രതികള്‍

തൃശൂര്‍: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്ക് സസ്പെന്‍ഡ് ചെയ്ത ജീവനക്കാരായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. ബാങ്ക് മാനേജര്‍ ബിജു കരീം സി.പി.എമ്മി‍െന്‍റ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും. ചീഫ് അക്കൗണ്ടന്‍റ് സി.കെ. ജില്‍സും പാര്‍ട്ടി അംഗമാണ്.

കേസില്‍ ഇരിങ്ങാലക്കുട പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ജൂലൈ 19നു ശേഷം പ്രതികളെ നാട്ടില്‍ കണ്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന. നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. വെറും അംഗത്വം മാത്രമുള്ളയാളുടെ പേരില്‍ പോലും ലക്ഷങ്ങള്‍ വായ്പയെടുത്തതിെന്‍റ നോട്ടീസ് ബാങ്കില്‍നിന്ന് ലഭിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണം കൈമാറിയിരിക്കുകയാണ്. പരാതി അഡ്മിനിസ്ട്രേറ്റര്‍ക്കും നല്‍കാനാണ് നോട്ടീസ് ലഭിച്ചിട്ടുള്ളവരുടെ തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുദര്‍ശെന്‍റ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വായ്പയെടുത്തയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ബാങ്കിലെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചു.

ബാങ്കിെന്‍റ ഭരണം സംബന്ധിച്ച്‌ കേരള ബാങ്കുമായി ആലോചിച്ച്‌ തീരുമാനിക്കാനാണ് സഹകരണ വകുപ്പിെന്‍റ തീരുമാനം. ബാങ്കിലെ ഭരണകാര്യങ്ങള്‍ക്കായി പുതിയ നയം കൊണ്ടുവരും. അതിനു ശേഷമാകും നിക്ഷേപകരുടെ കാര്യത്തിലും മറ്റും തുടര്‍ നടപടികളെടുക്കുക. ബാങ്കിെന്‍റ ബാധ്യത കണക്കാക്കുന്നതിനുള്ള നടപടികളും സഹകരണ വകുപ്പില്‍ പുരോഗമിക്കുന്നുണ്ട്. ഇതിനായി മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പാര്‍ട്ടിയെ ഏറെ കുരുക്കിലാക്കിയ സംഭവത്തിന് ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന വിമര്‍ശം സി.പി.എമ്മില്‍ ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കാതിരുന്നതെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. വിഭാഗീയതതന്നെയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഒരു വിഭാഗം പ്രതികള്‍ക്ക് അനുകൂലമായി നില്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.

Related News