Loading ...

Home International

ബ്രിട്ടനില്‍ എന്‍എച്ച്‌എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന

ലണ്ടന്‍: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളികളായി നിന്ന് പോരാടിയ യുകെയിലെ നഴ്സുമാരും, ഡോക്ടര്‍മാരും മറ്റു ജീവനക്കാരുള്‍പ്പെടുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ എല്ലാ എല്ലാവര്‍ക്കും ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം ശന്പള വര്‍ധന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നത് ആരോഗ്യ പരിപാലന രംഗത്ത് ആയതിനാല്‍, ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കും ഡോക്ടര്‍മാരും , കെയറര്‍മാരും ഉള്‍പ്പടെ സര്‍ക്കാരിന്‍റെ ആരോഗ്യ പരിപാലന മേഖലയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍ കണക്കനുസരിച്ചു ഒരു നഴ്സിന്‍റെ വാര്‍ഷിക ശന്പളത്തില്‍ കുറഞ്ഞത് ആയിരം പൗണ്ടിന്‍റെ വര്‍ധനവ് ഉണ്ടാകും.

,പോര്‍ട്ടര്‍മാര്‍, ക്ലീനിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫിന് പോലും ശരാശരി അഞ്ഞൂറ്റി നാല്‍പത് പൗണ്ടിന്‍റെ വര്‍ധന ഉണ്ടാകും. പ്രധാന യൂണിയനുകള്‍ ഉള്‍പ്പടെ പന്ത്രണ്ടര ശതമാനം ശന്പള വര്‍ധനയാണ് ആവശ്യപ്പെട്ടിരുന്നത് . സര്‍ക്കാര്‍ മേഖലയിലെ മറ്റു ജീവനക്കാരുടെ ശന്പളവര്‍ധന മരവിപ്പിച്ചിട്ടും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജീവനക്കാര്‍ ഈ കോവിഡ് കാലത്ത് നല്‍കുന്ന ആസാധാരണമായ ശ്രമങ്ങളെ കണക്കിലെടുത്താണ് ശന്പള വര്‍ധന നടപ്പിലാക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. സ്കോട്ലന്‍ഡിലും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും, നേരത്തെ തന്നെ എന്‍എച്ച്‌എസ് ജീവനക്കാര്‍ക്ക് അഞ്ഞൂറ് പൗണ്ട് ബോണസ് അനുവദിച്ചിരുന്നു.

Related News