Loading ...

Home parenting

മാതാപിതാക്കളറിയണം മക്കളുടെ ലോകം

സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ച് à´ˆ പംക്തിയിൽത്തന്നെ പല തവണ എഴുതിയിട്ടുണ്ടെങ്കിലും കൂടുതൽ ഭീതിജനകമായ കാര്യങ്ങൾ കടന്നുവരുന്പോൾ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ആവശ്യമായി വരുന്നു. ഇന്‍റർനെറ്റ് ഗെയിമിന് അടിമയായ കൗമാരക്കാരൻ മുംബൈയിൽ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ സംഭവത്തോടെ ബ്ലൂ വെയ്ൽ എന്ന മരണദൂതൻ ഇന്ത്യയിലും എത്തിയെന്നു ബോധ്യമായി. 

ദിവസങ്ങൾക്കുശേഷം ഇതാ, തിരുവനന്തപുരത്തു മനോജ് ചന്ദ്രൻ എന്ന പ്ലസ് വൺ വിദ്യാർഥിയുടെ മരണത്തിനു പിന്നിലും ബ്ലൂ വെയിൽ ഗെയിം ആണെന്നു സംശയമുയർന്നിരിക്കുന്നു. ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്‍റെ മകന്‍റെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് à´ˆ കൊലയാളി ഗെയിമാണെന്നു മനോജിന്‍റെ അമ്മ പറയുന്നു. ഗെയിമിന്‍റെ വിവിധ ഘട്ടങ്ങളെക്കുറിച്ചു മനസിലാക്കിയശേഷമാണ് à´† അമ്മ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നത്. തലശേരിയിൽ ഇരുപത്തൊന്നുകാരന്‍റെ മരണത്തിനു പിന്നിലും à´ˆ ഗെയിമിന്‍റെ സ്വാധീനമാണെന്നു സംശയിക്കുന്നു. 

സ്വന്തം മാതാപിതാക്കളോടും സുഹൃത്തുക്കളോടും അധ്യാപകരോടുമുള്ളതിലേറെ അടുപ്പം ഇത്തരം ഗെയിമുകളോടു കുട്ടികൾക്കുണ്ടാകുന്നതെങ്ങനെയാണ്? എന്താണ് അവരെ ഇത്തരം അപകടക്കളികളിലേക്കു വലിച്ചടുപ്പിക്കുന്നത്? സൈബർ ലോകത്തെക്കുറിച്ചും മകൻ ഇത്തരമൊരു ഗെയിമിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും കുറെയൊക്കെ അറിവുണ്ടായിരുന്നിട്ടും മനോജിന്‍റെ അമ്മയ്ക്കു മകനെ അപകടകരമായ സ്വാധീനത്തിൽനിന്നു രക്ഷിക്കാനായില്ല. 

ഇന്‍റർനെറ്റിലെ പശിമയാർന്ന വലകളുടെ കോണുകളിൽ ഇരകൾക്കുമേൽ ചാടിവീഴാൻ പതുങ്ങിയിരിക്കുന്ന വിഷച്ചിലന്തികളെക്കുറിച്ചു സമൂഹത്തിനു വേണ്ടത്ര അവബോധം ഇനിയും ഉണ്ടായിട്ടില്ല. മാതാപിതാക്കളും അധ്യാപകരും സാമൂഹ്യ പ്രവർത്തകരും മാനസികാരോഗ്യ വിദഗ്ധരും കൗൺസലിംഗ് നടത്തുന്നവരും ഭരണകർത്താക്കളും പോലീസും ഇക്കാര്യത്തിൽ പ്രത്യേകമായ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. 

കെണികൾ സൈബർലോകത്ത് ഏറെയുണ്ടെങ്കിലും ഇന്‍റർനെറ്റിന്‍റെ നല്ല വശങ്ങൾ നമുക്കു തള്ളിക്കളയാനാവില്ല; ഇന്‍റർനെറ്റിനെ ഒഴിവാക്കാനുമാവില്ല. നല്ല വശങ്ങൾ വേറിട്ടറിഞ്ഞ്, അവയെ തെരഞ്ഞെടുത്ത് ഉപയോഗപ്പെടുത്താൻ സാധിക്കണം. 

ബ്ലൂവെയ്ൽ ഗെയിം നിരോധിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഏതെങ്കിലുമൊരു ഗെയിം നിരോധിച്ചതുകൊണ്ടു പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നമെന്നാണു സൈബർ വിദഗ്ധരെല്ലാംതന്നെ അഭിപ്രായപ്പെടുന്നത്. നിരോധനങ്ങളെ മറികടക്കുന്നവിധത്തിലുള്ള സംവിധാനങ്ങൾ à´ˆ ഗെയിമുകൾക്കുണ്ടെന്ന് അവർ പറയുന്നു. ഇതേ ഗെയിമുകൾ മറ്റു പേരുകളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യാം. ബോധവത്കരണമാണ് ഏക പോംവഴി. നിയമപരമായ ചില നടപടികൾ വേണ്ടെന്നല്ല. അതു സർക്കാരും സൈബർ വിദഗ്ധരും ചെയ്തുകൊള്ളട്ടെ. പ്രത്യക്ഷത്തിൽ അപകടകരമായ ചില കാര്യങ്ങളെങ്കിലും അപ്രകാരം തടയപ്പെടുമല്ലോ. 

സൈബർ ബുള്ളിയിംഗിനെതിരേ പല നടപടികളും നിയമപരമായി സ്വീകരിക്കാമെങ്കിലും പൂർണമായ നിയന്ത്രണം അസാധ്യമാണ്. സാങ്കേതികമായ പ്രതിരോധവഴികൾ തേടുന്നതോടൊപ്പമോ അതിനേക്കാൾ അടിയന്തരമായോ ചെയ്യേണ്ടതു മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ സൈബർ പ്രവർത്തനങ്ങളിൽ വലിയ ജാഗ്രത പുലർത്തുക എന്നതാണ്. സൈബർ ലോകത്തെ അതിവേഗത്തിലുള്ള വികാസങ്ങളെക്കുറിച്ച് അഭ്യസ്തവിദ്യരായ മാതാപിതാക്കൾപോലും അല്പജ്ഞരാണെന്നവിധത്തിൽ അവരെ മൂരാച്ചികളായി ചിത്രീകരിച്ചുകൊണ്ട് ചില ലേണിംഗ് ആപ്പുകളുടെയും മറ്റും പരസ്യങ്ങൾ കാണാറുണ്ട്. ഇത്തരം വിപരീത ബോധവത്കരണം കുട്ടികളുടെ സൈബർ ദുശീലങ്ങൾക്കു മറയാവുന്നു. തങ്ങളുടെ അജ്ഞത മറച്ചുവയ്ക്കാൻ മാതാപിതാക്കൾ കുട്ടികളുടെ സൈബർ നടപടികളിൽനിന്നെല്ലാം അകലം പാലിക്കും. ഇവിടെനിന്ന് അപകടം തുടങ്ങിയെന്നുവരും.

കംപ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിൽ കൗമാരക്കാർക്കു വീടുകളിലും സ്കൂളുകളിലും നിയന്ത്രണം അത്യാവശ്യമാണ്. സ്കൂളുകളിൽ മൊബൈൽ ഉപയോഗത്തിനു നിയന്ത്രണമുണ്ടെങ്കിലും ഒട്ടുമിക്ക കുട്ടികൾക്കുമുണ്ട് ഇപ്പോൾ ഗെയിമുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളുമുള്ള മൊബൈലുകൾ. മൊബൈലും ബൈക്കും മറ്റും ലഭിക്കുന്നതിനു കുട്ടികൾ പ്രയോഗിക്കുന്ന സമ്മർദങ്ങൾക്കുമുന്നിൽ മാതാപിതാക്കൾ വഴങ്ങിപ്പോകുന്ന സാഹചര്യവും തള്ളിക്കളയാനാവില്ല. കുട്ടികളുടെ മാനസിക പക്വതാനിലവാരം വിലയിരുത്തിവേണം അവർക്കു മൊബൈൽഫോണും മറ്റും വാങ്ങി നൽകാൻ. മാത്രമല്ല, മാതാപിതാക്കൾ കുട്ടികളെ വിശ്വാസത്തിലെടുത്ത് അവരോടൊപ്പം നിന്നു കാര്യങ്ങൾ പഠിച്ചെടുക്കുകയും വേണം. 

സാഹസികത പ്രകടിപ്പിക്കാനുള്ള ത്വര ഏറെ കാണപ്പെടുന്ന പ്രായമാണു കൗമാരം. സൈബർലോകത്തു നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയില്ലെന്ന മിഥ്യാധാരണ അവരിൽ പലർക്കുമുണ്ട്. ആ വിശ്വാസത്തിന്‍റെ പൊള്ളത്തരം മനസിലാക്കിവരുന്പോൾ അവർ അപകടക്കെണിയിൽ പെട്ടിട്ടുണ്ടാവും. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശ്രദ്ധയിൽപ്പെട്ടാൽ അവരെ കൗൺസലിംഗിനു വിധേയരാക്കുകയോ മാനസികാരോഗ്യവിദഗ്ധന്‍റെ സഹായം തേടുക‍യോ ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളോടുള്ള സമൂഹത്തിന്‍റെ വീക്ഷണം മാറണം. നിയമംകൊണ്ടുമാത്രം സൈബർ ദുരുപയോഗങ്ങൾ തടയാനാവില്ല. കുട്ടികളെ ബോധവത്കരിക്കുകയും കുട്ടികളുമായി ബന്ധപ്പെട്ടവർ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്യുകയാണു കരണീയം.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ചില അടിസ്ഥാന അറിവുകളെങ്കിലും മാതാപിതാക്കൾ ആർജിക്കണം.ഇതിനുള്ള ബോധവത്കരണ ശ്രമങ്ങൾക്കു തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗം മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തരം പരിപാടികൾ വ്യാപകമാകണം. ശാസ്ത്രീയമായ ബോധവത്കരണമാണു വേണ്ടത്. കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങൾ മാതാപിതാക്കൾ അവഗണിക്കരുത്. അറിയേണ്ട കാര്യങ്ങൾ യഥാസമയം അറിയണം

Related News