Loading ...

Home Kerala

കുത്തനെ ഉയര്‍ന്ന് ഇന്ധന വില: സകലതിനും വിലക്കയറ്റം

കൊച്ചി: പഴം, പച്ചക്കറി മുതല്‍ പെയിന്‍റിനുവരെ വില കൂട്ടും വിധം കുതിച്ചുകയറി ഇന്ധന വില. 50 ദിവസത്തിനിടെ 28ാമത്തെ വിലവര്‍ധനവിലൂടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99.48 രൂപയായി. ഡീസലിന് 94.74 രൂപയും. പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈസയുമാണ് ചൊവ്വാഴ്ച വര്‍ധിപ്പിച്ചത്. എറണാകുളത്ത് 97.33, 92.64, കോഴിക്കോട് 97.74, 93.08 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് 66 ദിവസം എണ്ണക്കമ്ബനികള്‍ ഇന്ധന വിലവര്‍ധനവില്‍നിന്ന് മാറിനിന്നപ്പോള്‍ സംഭവിച്ച വരുമാന നഷ്ടമാണ് പിന്നീട് തുടര്‍ച്ചയായ വിലക്കയറ്റത്തിലൂടെ നികത്തുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. à´‡â€‹à´•àµà´•à´¾â€‹à´²â€‹à´¯â€‹à´³â€‹à´µà´¿â€‹à´²àµâ€ പെട്രോളിന് 77 പൈസയും ഡീസലിന് 74 പൈസയും നാലുതവണയായി കുറക്കുകയും ചെയ്തു. എന്നാല്‍, ഇതിന് പകരമായി മേയ് നാലുമുതല്‍ പെട്രോളിന് 7.10 രൂപയും ഡീസലിന് 7.51 രൂപയും വര്‍ധിപ്പിച്ചു. ഡീസല്‍ വിലവര്‍ധനവിലൂടെ അധികരിച്ച കടത്തുകൂലി നിരക്ക് നിത്യോപയോഗ സാധനങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങി.ഹോട്ടലുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പച്ചക്കറി വില ഉയര്‍ന്ന തോതിലാകും. നിലവില്‍ കുറഞ്ഞ ലോഡുകള്‍ മാത്രമാണ് അധികരിച്ച ചരക്കുകൂലി ഗൃഹോപകരണ വിപണിയിലും പ്രതിഫലിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നികുതിയില്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍റ് ഇനം ക്രൂഡ് ഓയില്‍ വീപ്പക്ക് ചൊവ്വാഴ്ച 75 ഡോളറിന് തൊട്ടടുത്തെത്തി. നിലവില്‍ 74.42 ഡോളറില്‍ നില്‍ക്കുന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് 75 ഡോളര്‍. ഉപരോധം നീക്കിക്കിട്ടാന്‍ യു.എസ് പ്രസിഡന്‍റിനെ കാണാന്‍ തയാറല്ലെന്ന് ഇറാനിലെ പുതിയ പ്രസിഡന്‍റ് പ്രഖ്യാപിച്ചത് വിപണിയില്‍ വില വര്‍ധനക്ക് കാരണമായി.

Related News