Loading ...

Home Kerala

മെഡിക്കല്‍, ഫാര്‍മസി പി.ജി കോഴ്സുകളിലെ സംവരണ അനീതി തിരുത്താതെ കേരള സര്‍ക്കാര്‍

തിരുവനന്തപുരം: സംവരണത്തിലെ അനീതി തിരുത്താതെ മെഡിക്കല്‍, ഫാര്‍മസി പി.ജി കോഴ്സുകളിലെ പ്രവേശനവുമായി സര്‍ക്കാര്‍ മുന്നോട്ട്. മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് വിട്ടുനല്‍കുമ്പോള്‍ ജനസംഖ്യയുടെ 75 ശതമാനം വരുന്ന എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് ആകെ ഒമ്പത് ശതമാനമാണ് പി.ജി കോഴ്സുകളിലെ സംവരണം.

ഇത് തിരുത്തണമെന്ന് പിന്നാക്ക സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദ കോഴ്സുകളില്‍ എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് മൊത്തത്തില്‍ 30 ശതമാനം സംവരണം അനുവദിക്കുേമ്ബാഴാണ് പി.ജി കോഴ്സുകളില്‍ ഇത് ഒമ്ബത് ശതമാനത്തില്‍ ഒതുക്കിയത്.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച എം.ഫാം കോഴ്സിനുള്ള സീറ്റ് വിഹിതത്തിലും നീതികേട് ആവര്‍ത്തിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ഫാര്‍മസി കോഴ്സുകളില്‍ ആകെയുള്ളത് 102 എം.ഫാം സീറ്റുകളാണ്. ഇതില്‍ മൂന്ന് ശതമാനം സംവരണത്തില്‍ തളക്കപ്പെട്ട ഇൗഴവ വിഭാഗത്തിന് ആകെ നീക്കിവെച്ചത് മൂന്ന് സീറ്റുകള്‍. രണ്ട് ശതമാനം മാത്രം സംവരണമുള്ള മുസ്ലിം സമുദായത്തിന് ആകെ നീക്കിവെച്ചത് ഒരു സീറ്റ് മാത്രം. ഒരു ശതമാനം മാത്രം സംവരണമുള്ള പിന്നാക്ക ഹിന്ദു, ലത്തീന്‍ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യന്‍, കുഡുംബി സമുദായങ്ങള്‍ക്ക് ഒരു സീറ്റ് വീതവുമാണ് നീക്കിവെച്ചത്.

മുസ്ലിം സമുദായത്തിലെ ഭിന്നശേഷിക്കാരന് ഒരു സീറ്റും നീക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് ആകെ ഒമ്ബത് സീറ്റാണ് നീക്കിവെച്ചത്. എസ്.സി വിഭാഗത്തിന് എട്ടും എസ്.ടിക്ക് രണ്ടും സീറ്റാണ് നീക്കിവെച്ചത്. എന്നാല്‍, മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം എന്ന നിലയില്‍ പത്ത് സീറ്റുകളും നീക്കിവെച്ചിട്ടുണ്ട്. ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന സമുദായങ്ങളെ മെഡിക്കല്‍ പി.ജി കോഴ്സുകളിലെ സംവരണത്തില്‍ ഒമ്പത് ശതമാനത്തില്‍ തളച്ചിട്ട് മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് നല്‍കിയത് നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ടിരുന്നു.

സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനെ പ്രശ്നം പഠിക്കാന്‍ ചുമതലപ്പെടുത്തി സര്‍ക്കാര്‍ തടിയൂരുകയായിരുന്നു. കമീഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി വാങ്ങി അനീതി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഇപ്പോഴും പി.ജി സീറ്റുകളിലെ പിന്നാക്ക സംവരണം ഒമ്ബത് ശതമാനത്തില്‍ ഒതുങ്ങാന്‍ ഇടയാക്കിയത്. 

Related News