Loading ...

Home National

കര്‍ണാടകയില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍

ബംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കര്‍ണാടക രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ വരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.

ഇന്ന് 34,000 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തില്‍ ഉള്‍പ്പടെ സ്ഥിതി നിയന്ത്രണ വിധേയമാകുന്നുവെന്ന് വിലയിരുത്തിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ലോക്ക്ഡൗണ്‍ എന്ന തീരുമാനത്തിലെത്തിയത്.

ലോക്ക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. പുലര്‍ച്ചെ ആറ് മുതല്‍ 10 വരെയാകും കടകള്‍ തുറക്കുക. പൊതുഗതാഗതം, ബംഗളൂരു മെട്രോ സര്‍വീസ്, ആര്‍സിസി ബസുകള്‍ എന്നിവ സര്‍വീസ് നടത്തില്ല. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

Related News