Loading ...

Home International

അഫ്ഗാനിസ്ഥാനിലെ യുഎസ് ബോംബിംഗിൽ 94 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ/വാഷിംഗ് ടൺ ഡിസി: പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന്, അഫ്ഗാനിസ്ഥാനിലെ നംഗാർഹർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തിൽ 94 ഇസ് ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ കൊല്ലപ്പെട്ടു. ഐഎസിന്‍റെ പരിശീലനകേന്ദ്രവും ആയുധസങ്കേതവുമാണ് ഇവിടം. എല്ലാ ബോംബുകളുടെയും മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മോബ് (മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ്) ആണ് അമേരിക്ക വ്യാഴാഴ്ച രാത്രി ഇവിടെ പ്രയോഗിച്ചത്. ആണവേതര ബോംബുകളിൽ ഏറ്റവും വലുതാണിത്.

ഐഎസിന് ഇവിടെ തുരങ്കങ്ങളും ഗുഹകളുമടങ്ങിയ വലിയൊരു ഗതാഗത സംവിധാനവും ആയുധസൂക്ഷിപ്പ് ഇടങ്ങളുമുണ്ട്. ഇറാക്കിനു പുറത്ത് ഐഎസിന്‍റെ ഏറ്റവും വലിയ പരിശീലനകേന്ദ്രവും ഇതാണ്.

ഇന്ത്യക്കാരടക്കം ധാരാളം വിദേശികൾ ഇവിടെ പരിശീലനം നേടുന്നുണ്ട്. കേരളത്തിൽനിന്ന് കഴിഞ്ഞവർഷം ഐഎസിൽ ചേരാൻ പോയി എന്നു കരുതപ്പെടുന്ന 22 പേർ ഇവിടെയാണെന്നു ചിലർ സംശയിച്ചെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കാസർഗോഡ്നിന്നുള്ള മുർഷിദ് മുഹമ്മദ് എന്ന യുവാവ് കൊല്ലപ്പെട്ടതായി വീട്ടുകാർക്കു സന്ദേശം ലഭിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് എന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കീഴിൽ അമേരിക്കൻ നയം മാറിയതിന്‍റെ ആവർത്തിച്ചുള്ള സ്ഥിരീകരണമായി ഏറ്റവും വലിയ ആണവേതര ബോംബിന്‍റെ ഈ പ്രയോഗം. 11 ടൺ ടിഎൻടിയുടെ സ്ഫോടനത്തേക്കാൾ വലിയ ശക്തിയുള്ളതാണ് ഇതിന്‍റെ സ്ഫോടനം. ഒൻപതു ടൺ ഭാരമുള്ള ബോംബിന്‍റെ 90 ശതമാനവും സ്ഫോടകമിശ്രിതം എച്ച് 6 ആണ്. എംസി 30 ട്രാൻസ്പോർട്ട് വിമാനത്തിന്‍റെ പിൻവാതിൽ തുറന്നു താഴോട്ടിടുന്ന ബോംബ് വിശാലമായ പ്രദേശത്ത് നാശനഷ്ടമുണ്ടാക്കും.

അഫ്ഗാൻ സൈന്യവുമായി ധാരണയിലാണ് യുഎസ് ഈ ബോംബ് ഇട്ടതെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഘനി പറഞ്ഞു. മുൻ അഫ്ഗാൻ പ്രസിഡന്‍റ് ഹമീദ് കർസായി യുഎസ് നടപടിയെ അപലപിച്ചു.

സിറിയയിൽ മിസൈൽ ആക്രമണം നടത്തി ഒരാഴ്ചയ്ക്കുള്ളിലാണ് അഫ്ഗാനിലെ യുഎസ് ബോംബിംഗ്. ഇതേസമയം അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പൽ അകന്പടിക്കപ്പലുകളോടുകൂടി ഉത്തരകൊറിയയുടെ സമീപത്ത് എത്തിയിട്ടുണ്ട്. അവരുടെ അണ്വായുധ പരിപാടി മുന്നോട്ടുകൊണ്ടുപോകരുതെന്ന മുന്നറിയിപ്പുമായാണ് കപ്പലുകൾ എത്തിയത്.

വിദേശത്ത്അമേരിക്കൻ സൈ നിക ഇടപെടലുകളെ താൻ അനുകൂലിക്കുന്നില്ലെന്നു പ്രചാരണ കാലയളവിൽ പറഞ്ഞ ട്രംപിന്‍റെ വ്യക്തമായ നയം മാറ്റം ഇവയിലെല്ലാം കാണാം. മാത്രമല്ല, അമേരിക്കയുടെ ശക്തി വെളിപ്പെടുത്തുന്നവിധമുള്ള നടപടികൾ വേണമെന്ന് ട്രംപ് നിർദേശിച്ചു. 
വ്യാഴാഴ്ചത്തെ ആക്രമണത്തിൽ 94 ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി നംഗാർഹർ ഗവർണറുടെ വക്താവ് അതാവുള്ള ഖോഗ്യാമിയാണു പറഞ്ഞത്. അച്ചിൻ ജില്ലയിലെ ആക്രമണസ്ഥലത്ത് തെരച്ചിൽ പൂർത്തിയായിട്ടില്ല. മരണസംഖ്യ ഉയരാനാണു സാധ്യത.
ഐഎസിന്‍റെ നാലു മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. തുരങ്കങ്ങളും ഗുഹകളും ഒക്കെയുള്ള ഈ ഐഎസ് അധീനമേഖല തിരിച്ചുപിടിക്കാൻ അഫ്ഗാൻ സേന നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ എണ്ണൂറിനടുത്ത് ഐഎസ് ഭീകരർ ഉള്ളതായാണ് അമേരിക്കൻ വിലയിരുത്തൽ. ഇവരിൽ നല്ല പങ്ക് മുൻപ് താലിബാനിൽ പ്രവർത്തിച്ചവരാണ്.

ഏറ്റവും വലിയ ഭീഷണി ഭീകരത: ട്രംപ്

വാഷിംഗ്ടൺ ഡിസി: മതസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും വലിയ ഭീഷണിയായി ഭീകരത മാറിയിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എല്ലാ വിഭാഗം വിശ്വാസികൾക്കും തങ്ങളുടെ മനസാക്ഷിക്കനുസരിച്ച് ആരാധന നടത്താനുള്ള സാഹചര്യമുള്ള ഒരു നല്ല നാളയെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം തന്‍റെ പ്രതിവാര റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞു.

ഓശാന ഞായറാഴ്ച ഈജിപ്തിലെ ക്രിസ്തീയ ദേവാലയങ്ങളിൽ 45 പേരെ കൊലപ്പെടുത്തിയ ആക്രമണത്തെ ട്രംപ് പരാമർശിച്ചു, “ഈ കിരാത ആക്രമണത്തെ നാം അപലപിക്കുന്നു. സ്നേഹിക്കപ്പെടുന്നവരുടെ മരണത്തിൽ വിലപിക്കുന്നവരോടു നാം അനുശോചിക്കുന്നു. ക്രൈസ്തവരും മുസ് ലിംകളും യഹൂദരും ഹിന്ദുക്കളും തങ്ങളുടെ ഇഷ് ടാനുസരണം വിശ്വസിക്കുകയും മനഃസാക്ഷിക്കനുസരിച്ച് ആരാധിക്കുകയും ചെയ്യുന്ന ഒരു നല്ല നാളെ സാധ്യമാക്കാനുള്ള കരുത്തും വിവേകവും ലഭിക്കാനായി നമുക്കു പ്രാർഥിക്കാം. ദൈവകൃപയാൽ ജീവൻ മരണത്തിന്‍റെ മേൽ വിജയം വരിക്കുന്നു, സ്വാതന്ത്ര്യം അടിച്ചമർത്തലിനെ അതിജയിക്കുന്നു” ട്രംപ് പറഞ്ഞു.

Related News