Loading ...

Home Gulf

പക്ഷിപ്പനി; കുവൈത്തില്‍ ആയിരക്കണക്കിന് പക്ഷികളെ കൊന്നു

കുവൈത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നു. ചില ഫാമുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാര്‍ഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയില്‍നിന്നുള്ള പ്രത്യേക സംഘം എത്തിയാണ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ പക്ഷികളെ കൊന്നത്. വഫ്രയിലെ രണ്ട് ഫാമികളിലെ പക്ഷികളെയാണ് നശിപ്പിച്ചത്. ജീവനക്കാരുടെയും മറ്റു ഫാമുകളിലെ പക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്.മനുഷ്യരിലേക്കും പടരാന്‍ നേരിയ സാധ്യതയുണ്ടായിരുന്ന രോഗമാണ് പക്ഷികള്‍ക്ക് ബാധിച്ചത്. à´•â€‹à´°àµâ€‹à´¤â€‹à´²àµâ€ നടപടികളുടെ ഭാഗമായാണ് വിവിധ ഇനങ്ങളില്‍പ്പെട്ട പക്ഷികളെ അറുത്ത് കൊന്നത്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫാം ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News