Loading ...

Home Kerala

കണ്‍സള്‍ട്ടന്‍സികൾ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്; യുവാക്കളുടെയും പൊതുമേഖലയുടെയും വയറ്റത്തടിച്ച്‌ കിഫ്ബി

കൊച്ചി: കിഫ്ബിയും മന്ത്രി തോമസ് ഐസക്കും സാങ്കേതികവിദഗ്ധരായ മലയാളി യുവാക്കളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വയറ്റത്തടിച്ചതായി ആക്ഷേപം. കിഫ്ബി പദ്ധതികളില്‍നിന്ന് അരനൂറ്റാണ്ടോളം പ്രവര്‍ത്തനചരിത്രമുള്ള കിറ്റ്‌കോപോലുള്ള പൊതുമേഖല കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കി സ്വകാര്യസ്ഥാപനങ്ങളെ കണ്‍സള്‍ട്ടന്‍സി ചുമതല ഏല്‍പിെച്ചന്ന് സാമ്ബത്തികവിദഗ്ധന്‍ ഡോ. കെ.ടി. റാംമോഹന്‍ ആരോപിക്കുന്നു. അതുവഴി സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച മലയാളി യുവാക്കളുടെ തൊഴില്‍ സാധ്യതക്കാണ് താഴിട്ടത്. കിഫ്‌ബിയുടെ വലിയ മുതല്‍മുടക്കുള്ള നിര്‍മാണപദ്ധതികള്‍ നടപ്പാക്കാനും അവയുടെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാനും പദ്ധതി യഥാസമയം പൂര്‍ത്തിയാക്കാനും ''ഇന്നുള്ള ഉദ്യോഗസ്ഥസംവിധാനം പോരാ'' എന്ന ഐസക്കിെന്‍റ വാദം ദുര്‍ബലമാണ്. ഭരണകക്ഷികളും കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തിയാണ് പദ്ധതികളുടെ നിര്‍മാണവേഗവും ഗുണനിലവാരവും തകര്‍ക്കുന്നത്.വിശദ പദ്ധതി രൂപരേഖ തയാറാക്കാനുള്ള പ്രാവീണ്യം വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്കാണെന്ന വാദവും ശരിയല്ല. അസാധാരണ വൈദഗ്ധ്യം ആവശ്യപ്പെടുന്നവയല്ല കിഫ്ബിയുടെ പദ്ധതികളെന്ന് കണ്‍സള്‍ട്ടന്‍സികള്‍ തയാറാക്കിയ രൂപരേഖകള്‍ െതളിവാണ്. നിലവിെല ഉദ്യോഗസ്ഥര്‍ക്കും നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന ചെറുസംഘങ്ങള്‍ക്കും തയാറാക്കാന്‍ കഴിയുന്നവയാണിവ.


സംസ്ഥാനത്ത് നൂറ്റിഎഴുപതിലേറെ എന്‍ജിനീയറിങ് കോളജുകളും എഴുപതിനുമേല്‍ പോളിടെക്നിക്കുകളും അസംഖ്യം ഐ.ടി.ഐകളുമുണ്ട്. നിര്‍മാണപ്രവൃത്തികളില്‍ ഈ സ്ഥാപനങ്ങളെ കണ്ണിചേര്‍ക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞില്ല.
പുതിയ മുതല്‍മുടക്കില്ലാതെ സാങ്കേതിക വിദ്യാര്‍ഥികളുടെ നൈപുണ്യവികസനത്തിനുള്ള ബൃഹത്പദ്ധതി നിലവിെല വികേന്ദ്രീകൃത അധികാരസംവിധാനം വഴി സാധ്യമാക്കാന്‍ കഴിയും. പൊതുമേഖല സ്ഥാപനമായ കിറ്റ്‌കോ 3500ലേറെ പദ്ധതികള്‍ക്ക് രൂപരേഖ തയാറാക്കിയിട്ടുണ്ട്.ആയിരത്തിലേറെ പദ്ധതികള്‍ നടപ്പാക്കി. കിഫ്‌ബി പദ്ധതികളെ അപേക്ഷിച്ച്‌ പതിന്മടങ്ങ് മുതല്‍മുടക്കുള്ള വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, വ്യവസായശാലകള്‍, സമുച്ചയങ്ങള്‍, ആരോഗ്യരക്ഷ-മെഡിക്കല്‍ കോളജുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ അവര്‍ ഏറ്റെടുത്തിരുന്നു. ഇതെല്ലാം പാടെ അവഗണിക്കപ്പെടുകയാണ്.

Related News