Loading ...

Home Education

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അനുരഞ്ചനത്തിന് തയാറാകണമെന്നാവശ്യപ്പെട്ട് യുഎസ് പ്രത്യേക പ്രതിനിധി പാക് ആര്‍മി മേധാവിയെ കണ്ടു. അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി സല്‍മൈ ഖലില്‍സാദ് പാകിസ്ഥാന്‍ ആര്‍മി മേധാവി ജനറല്‍ ഖമ‌ര്‍ ജാവേദ് ബജ്വയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സമാധാന പ്രക്രീയയില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ സഹകരണം ആവശ്യപ്പെടുകയും ചെയ്തു. മെയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈനികരെപിന്‍വലിക്കാനുള്ള അവസാന സമയത്തിന് മുന്നോടിയായാണ് ചര്‍ച്ച നടത്തിയത്. സമാധാന പ്രക്രീയയില്‍ പാകിസ്ഥാന്റെ പ്രധാന പങ്ക് അംബാസഡര്‍ ഖലില്‍ദാസ് ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും രാഷ്ട്രീയ ഒത്തുതീത്തുര്‍പ്പുകളെക്കുറിച്ചും സമഗ്ര വെടിനിറുത്തലിനെക്കുറിച്ചും പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിന്റെ നേരിട്ടുള്ള പങ്കാളിയാണ് ഇസ്ലാമാബാദെന്നും ഇതൊരു സാധാരണ അയല്‍വാസിയായി കണക്കാക്കരുതെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് സമാധാന പ്രക്രീയയെ സഹായിക്കില്ലെന്നും അഫ്ഗാന്‍ ഗവണ്‍മെന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള പ്രശ്നത്തില്‍ നേരിട്ട് പങ്കുണ്ട്. അവരെ സാധാനരണ അയല്‍ക്കാരായി കാണുന്നത് സമാധാന പ്രക്രീയയെ സഹായിക്കില്ല. യുദ്ധത്തിലും സമാധാനത്തിലും അവരുടെ പങ്ക് ചര്‍ച്ചയില്‍ എടുത്തുപറയേണ്ടതാണ്. നിശബ്ദത, പ്രീതിപ്പെടുത്തല്‍ അവഗണന ഇതൊന്നും സമാധാന പ്രക്രീയയെ സഹായിക്കില്ല- അഫ്ഗാനിസ്ഥാന്‍ പ്രഥമ ഉപരാഷ്ട്രപതി അമറുള്ള സാലിഹ് പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രോ ചാന്‍സലറായി പുതുതായി ആരംഭിച്ച കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയില്‍ യു.ജി.സി ചട്ടങ്ങള്‍ അവഗണിച്ച്‌ പിന്‍വാതില്‍ നിയമനം. അധ്യാപക, അനധ്യാപക തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടന്നത്. അഞ്ച് പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍, എട്ട് അസിസ്റ്റന്‍റ് പ്രഫസര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍മാര്‍ തുടങ്ങിയ ഉന്നത തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടത്തിയത്. ഇതിന് പുറമെ ടെക്നിക്കല്‍ ജീവനക്കാരെയും ക്ലര്‍ക്കുമാരെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പിന്‍വാതിലിലൂടെ നിയമിച്ചിട്ടുണ്ട്. നിയമനങ്ങളിലൊന്നും സംവരണം പാലിച്ചിട്ടില്ല. à´®àµâ€‹à´–്യമന്ത്രിയുടെ ഓഫിസിന്റെ  നിര്‍ദേശാനുസരണമാണ് വൈസ്ചാന്‍സലര്‍ നേരിട്ട് നിയമനങ്ങള്‍ നടത്തിയതെന്ന്ആരോപണമുണ്ട്. നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സേവ് യൂനിവേഴ്സിറ്റി കാമ്ബയിന്‍ കമ്മിറ്റി പരാതി നല്‍കി.
സര്‍വകലാശാല ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിന്റെ  മറവിലാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. ഇങ്ങനെ നിയമനങ്ങള്‍ നടത്താന്‍ സര്‍വകലാശാല ഒാര്‍ഡിനന്‍സില്‍ വ്യവസ്ഥയില്ല. നിയമനങ്ങള്‍ക്ക് ദേശീയതലത്തില്‍ വിജ്ഞാപനം          പുറപ്പെടുവിച്ച്‌ അപേക്ഷ സ്വീകരിക്കണമെന്ന യു.ജി.സി വ്യവസ്ഥ പാലിച്ചില്ല. ഐ.ഐ.ഐ.ടി.എം.കെയിലെ ചില അധ്യാപകരെയും പുറമെനിന്നുള്ളവരെയുമാണ്പിന്‍വാതിലിലൂടെ വിവിധ തസ്തികകളില്‍ നിയമിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Related News