Loading ...

Home Kerala

സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോഴിക്കോട് നഗരം

കോഴിക്കോട്: അടിസ്ഥാനസൗകര്യങ്ങള്‍ പലതും വര്‍ധിപ്പിക്കുമ്പോഴും വനിതദിനത്തിലും നമ്മുടെ നാടും നഗരവും സ്ത്രീസൗഹൃദമാകുന്നില്ലെന്നാണ് നഗരത്തിലെത്തുന്ന സ്ത്രീകളുടെ പരാതി.

ആ'ശങ്ക' തീരാതെ...

നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് മൂത്രശങ്ക തീര്‍ക്കാന്‍ സൗകര്യമില്ല. സ്ത്രീകള്‍ മൂത്രശങ്കയുമായി ബാത്റൂമും തേടിയലയണം. ഹോട്ടലുകള്‍ മാത്രമാണ് അവസാന ആശ്രയം.

മിഠായിത്തെരുവില്‍ എവിടെയും പൊതുശുചിമുറികളില്ല. പുതിയ ബസ്സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ശുചിമുറികള്‍ ഉണ്ടെങ്കിലും അവിടേക്ക് കയറാന്‍ പോലും തോന്നില്ല. മുമ്ബ് നഗരത്തില്‍ വ്യാപകമായി ഷീ ടോയ്ലറ്റുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അവ ഉപയോഗ യോഗ്യമല്ലാതായി. ഓട്ടോമാറ്റിക് സംവിധാനത്തില്‍ പലപ്പോഴും ആളുകള്‍ കയറാനും മടിച്ചു. പലതിലും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വാതിലുകള്‍പോലും തുറക്കാന്‍ കഴിയാതായി. അതോടെ അവ ഉപേക്ഷിച്ചു. ബീച്ചിലെ ശുചിമുറികള്‍ തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വിശ്രമകേന്ദ്രങ്ങളും മുലയൂട്ടല്‍ കേന്ദ്രങ്ങളും പാഡ് വെന്‍ഡിങ്, പാഡ് ഡിസ്പോസല്‍ സൗകര്യങ്ങളുള്ള ശുചിമുറികളും ഉള്‍പ്പെടുന്ന ലക്ഷണമൊത്ത, വൃത്തിയുള്ള, ഉപയോഗസൗഹൃദമായ കംഫര്‍ട്ട് സ്റ്റേഷനുകളാണ് ആവശ്യം.

മുലയൂട്ടല്‍ കേന്ദ്രങ്ങള്‍

കൈക്കുഞ്ഞുങ്ങളെയുമായി യാത്ര െചയ്യുന്ന സ്ത്രീകള്‍ക്കായി വിശ്രമകേന്ദ്രങ്ങളും മുലയൂട്ടല്‍ കേന്ദ്രങ്ങളും ഒരുക്കേണ്ടതുണ്ട്. മിഠായിത്തെരുവ്, മാനാഞ്ചിറ, ബീച്ച്‌ തുടങ്ങി നഗരത്തില്‍തന്നെ കുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകള്‍ എത്തുന്ന ഇടങ്ങളുണ്ട്.

കൂടുതല്‍ ആളുകള്‍ എത്തുന്ന ഇടങ്ങളിലും ബസ്സ്റ്റാന്‍ഡുകളിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആവശ്യമാണ്.

കെ.എസ്.ആര്‍.ടി.സി ബസ് െടര്‍മിനലില്‍ മുലയൂട്ടല്‍ കേന്ദ്രമുണ്ട്. എന്നാല്‍, അത് ഉപയോഗിക്കണമെങ്കില്‍ സെക്യൂരിറ്റി ജീവനക്കാരോട് ചോദിക്കണം. മുഴുവന്‍ സമയവും തുറന്നിടാറുമില്ല. നഗരത്തില്‍ അലഞ്ഞുനടക്കുന്നവര്‍ രാത്രി ഇവിടെ താവളമാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അടച്ചിടാന്‍ തുടങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു.

തലചായ്ക്കാന്‍ ഇടമെവിടെ?

രാത്രി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടം ആവശ്യമാണ്. 'എെന്‍റ കൂട്' പോലെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.

പലരും ഇത്തരം കാര്യങ്ങള്‍ അറിയുന്നുമില്ല. പിങ്ക് പൊലീസിെന്‍റ സഹായം ലഭ്യമാക്കുകയും അതോടൊപ്പം ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ് ആവശ്യം.വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകളാണ് കാലങ്ങളായി സ്ത്രീകള്‍ നിരന്തരം ആവശ്യപ്പെടുന്നത്. രാത്രി ഏഴ് കഴിഞ്ഞാല്‍ കയറ്റാത്ത ഹോസ്റ്റലുകളാണ് ഏറെയും നഗരത്തിലുള്ളത്. രാത്രി വൈകിയും ഡ്യൂട്ടി െചയ്യുന്ന സ്ത്രീകള്‍ക്ക് തല ചായ്ക്കാന്‍ ഇടമില്ല.എല്ലാ ജില്ല കേന്ദ്രങ്ങളിലും ഷീ ലോഡ്ജുകള്‍ തുടങ്ങുമെന്ന് മന്ത്രിസഭ 2020ല്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

ഭരണത്തില്‍ സ്ത്രീകളില്ലാത്തത് അടിസ്ഥാനപ്രശ്നം -കെ. അജിത

പുരുഷന്‍മാരാണ് നിയമനിര്‍മാണ സഭകളില്‍ എന്നതാണ് നാട് സ്ത്രീസൗഹൃദമല്ലാതാകുന്നതി‍െന്‍റ പ്രധാനകാരണമെന്ന് അന്വേഷി പ്രസിഡന്‍റ് കെ. അജിത പറഞ്ഞു. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളില്‍ 25 ശതമാനമെങ്കിലും സ്ത്രീകളെ നിര്‍ത്തട്ടെ. അവര്‍ക്ക് ജയിക്കുന്ന സീറ്റും നല്‍കട്ടെ. ഭരണാധികാരികളായി സ്ത്രീകള്‍ വരുേമ്ബാള്‍ പ്രശ്നങ്ങള്‍ക്ക് സ്വാഭാവികമായി പരിഹാരവും ഉണ്ടാകുമെന്നും അജിത കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ പരസ്യപ്പെടുത്തും -മേയര്‍

നഗരം കൂടുതല്‍ സ്ത്രീസൗഹൃദമാകേണ്ടതുണ്ടെന്ന് മേയര്‍ ഡോ. ബീന ഫിലിപ് പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ പലതും അറിയപ്പെടുന്നില്ല. പിങ്ക് പൊലീസ്, എ‍െന്‍റ കൂട്, ഷീ ലോഡ്ജ് തുടങ്ങിയ സംവിധാനങ്ങള്‍ സംബന്ധിച്ച്‌ ഫോണ്‍ നമ്ബറും വിലാസവും സഹിതം പൊതുസ്ഥലങ്ങളില്‍ പരസ്യം ചെയ്യണം. ഓട്ടോ ഡ്രൈവര്‍മാരുടെ ആപ് നിര്‍മിക്കുകയും അത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും െചയ്യാം. അതിനുവേണ്ട നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കും. നഗരത്തില്‍ ശുചിമുറികള്‍ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും മേയര്‍ പറഞ്ഞു.

Related News