Loading ...

Home Kerala

മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയിലെ സത്യവാങ്മൂലം കേരളത്തിന് തിരിച്ചടി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന കേന്ദ്ര ജലകമീഷെന്‍റ സത്യവാങ്മൂലം കേരളത്തിന് തിരിച്ചടി. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധിക്കാതെ അണക്കെട്ട് സുരക്ഷിതമാണെന്ന് ജലകമീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് തമിഴ്നാടിന് നേട്ടമായി. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴുള്ള 142ല്‍നിന്ന് 152 അടി ആക്കണമെന്ന തമിഴ്നാടിെന്‍റ ആവശ്യത്തെ പരോക്ഷമായി പിന്തുണക്കുന്നതാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ജലനിരപ്പ് 136ല്‍നിന്ന് 142 അടിയാക്കി ഉയര്‍ത്തിയതോടെ അണക്കെട്ടിലെ കാര്യങ്ങള്‍ വിലയിരുത്താന്‍ 2014ലാണ് സുപ്രീം കോടതി ഭരണഘടന െബഞ്ച് മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. സഹായിക്കാന്‍ പിന്നീട് അഞ്ചംഗ ഉപസമിതിയെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തുകയായിരുന്നു. അണക്കെട്ടില്‍ ഉന്നതാധികാര സമിതിയുടെ ഇടപെടല്‍ ഫലപ്രദമെല്ലന്ന പരാതികള്‍ക്കിടെ കോതമംഗലം സ്വദേശി ഡോ.ജോ ജോസഫും മറ്റ് ചിലരും സുപ്രീം കോടതിയെ സമീപിച്ചു. ഇതിനുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്ര ജലകമീഷെന്‍റ തമിഴ്നാട് അനുകൂല നടപടി.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിെന്‍റ നിലപാട്. ബലക്ഷയമുള്ള അണക്കെട്ടില്‍ 136 അടി ജലം നിര്‍ത്തുന്നത് അപകടകരമാണെന്നും കേരളം വാദിച്ചിരുന്നു. എന്നാല്‍, ഇതിനെ മറികടന്നാണ് 2014ല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കോടതി അനുമതി നല്‍കിയത്. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി ജലനിരപ്പ് പ്രളയഘട്ടത്തില്‍ 142 അടിക്ക് മുകളിലേക്ക് തമിഴ്നാട് ഉയര്‍ത്തിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
അണക്കെട്ടില്‍ ദ്വാരങ്ങള്‍ സൃഷ്ടിച്ച്‌ സിമന്‍റ് ഗ്രൗട്ടിങ് നടത്താനും ബേബി ഡാം ബലപ്പെടുത്താനും തമിഴ്നാട് ശ്രമം തുടരുന്നതിനിടെയാണ് കേന്ദ്ര ജലകമീഷെന്‍റ നടപടി. ഭൂചലനെത്തയും പ്രളയെത്തയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന സത്യവാങ്മൂലം കോടതി അംഗീകരിച്ചാല്‍ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിെന്‍റ ആവശ്യത്തിന് ശക്തിയേറും. ഒപ്പം പുതിയ അണക്കെട്ടെന്ന കേരളത്തിെന്‍റ ആവശ്യം ഉടനെങ്ങും നടപ്പാകിെല്ലന്നത് സംസ്ഥാനത്തിന് തിരിച്ചടിയാവുകയും ചെയ്യുമെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Related News