Loading ...

Home Kerala

വീടുകള്‍ക്ക് വാതിലില്ല; അവസാനിക്കാതെ ആദിവാസികളുടെ ദുരിത ജീവിതം

വെള്ളമുണ്ട: വീട് ലഭിച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവാതെ ആദിവാസി കുടുംബങ്ങള്‍. വെള്ളമുണ്ട പഞ്ചായത്തിലെ കാക്കഞ്ചേരി പണിയ കോളനിയിലെ വീടുകള്‍ക്ക് വാതിലില്ല. താല്‍ക്കാലിക വാതിലുകള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ക്കുന്നത് പതിവാണ്. സാമൂഹികവിരുദ്ധ ശല്യത്തെക്കുറിച്ച്‌ അമ്മമാര്‍ പരാതി പറഞ്ഞു മടുത്തു. കോളനിവികസനത്തിെന്‍റ പേരില്‍ കോടിക്കണക്കിന് രൂപ െചലവഴിച്ചിട്ടുണ്ട്. കോളനിയിലെ കുടുംബങ്ങള്‍ക്ക് ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച വീടുകള്‍ കാണാം. ചുമരുകെട്ടി വാര്‍പ്പിനുശേഷം മറ്റു പണികളൊന്നും ചെയ്യാതെ കരാറുകാരന്‍ മുങ്ങി. ചോരാത്ത കൂര മോഹിച്ചവര്‍ വാതില്‍ പോലുമില്ലാത്ത വീടുകളില്‍ താമസം തുടങ്ങി. കരിമ്ബി, ശാന്ത, അമ്മിണി എന്നിവരുടെ വീടുകള്‍ക്ക് വാതിലുകളില്ല. മുമ്ബ് നിര്‍മിച്ച മറ്റു വീടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. മുളയും ചാക്കും ഉപയോഗിച്ച്‌ താല്‍ക്കാലിക വാതിലുകളാണ് ആശ്രയമെങ്കിലും അടുത്ത കാലത്തായി സാമൂഹികദ്രോഹികള്‍ ഇത് തകര്‍ക്കുന്നു. മുമ്ബ് രാത്രിസമയത്ത് വാതില്‍ തകര്‍ത്ത് അകത്തെത്തിയ ആളെ സ്ത്രീകള്‍ നേരിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതുപോലെ ഒരാള്‍ കോളനിയിലെ വീട്ടില്‍ കയറിയതായി നാട്ടുകാര്‍ പറയുന്നു. മേച്ചേരിക്കുന്ന് പണിയ കോളനിയിലെ ആദിവാസി കോളനിയിലും വാതിലുകളില്ലാത്ത വീടുകള്‍ കാണാം. നിര്‍മാണം പാതിയില്‍ നിര്‍ത്തി കരാറുകാരന്‍ പോയപ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത വീടുകളില്‍ സ്ത്രീകളും കുട്ടികളും ഭയപ്പാടോടെ കഴിയേണ്ട അവസ്ഥയാണ്. ഈ കോളനിയില്‍ പകുതിയിലധികം വീടുകള്‍ക്കും വാതിലും ജനലും ഇല്ല.

Related News