Loading ...

Home International

മ്യാന്‍മറിൽ വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് വെടിവയ്പ്

യാങ്കോണ്‍: പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ മ്യാന്‍മര്‍ പോലീസ് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മൗലാംയിനിലെ യൂണിവേഴ്സിറ്റി കാന്പസിനു പുറത്ത് സമ്മേളിച്ച വിദ്യാര്‍ഥികളെ പിരിച്ചുവിടാനുള്ള ശ്രമമാണു വെടിവയ്പില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളുടെ പ്രതിഷേധം സമാധാനപരമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്പില്‍ ആളപായമോ പരിക്കോ സംഭവിച്ചതായി വ്യക്തമല്ല.

അതേസമയം നായ്പിഡോ, യാങ്കോണ്‍, മാണ്ഡലേ നഗരങ്ങളില്‍ ഇന്നലെയും ജനം പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ന്നു. ജനാധിപത്യ നേതാക്കളായ ഓംഗ്സാന്‍ സൂചിയെയും പ്രസിഡന്‍റ് വിന്‍ മിന്‍റിനെയും തടവിലാക്കി പട്ടാളം അധികാരം പിടിച്ചത് ഒന്നാം തീയതിയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ജനം പ്രതിഷേധ പ്രകടനം തുടരുകയാണ്.

അതിനിടെ, മ്യാന്‍മറിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാനായി യുഎന്‍ മനുഷ്യാവകാശ സമിതി ഇന്നലെ അടിയന്തരയോഗം ചേര്‍ന്നു. മ്യാന്‍മറിനെതിരേ ഉപരോധം പ്രഖ്യാപിക്കാന്‍ സമിതിക്ക് അധികാരമില്ല. എന്നാല്‍ അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ആഗോളശ്രദ്ധ തിരിച്ചുവിടാന്‍ കഴിയും.
കഴിഞ്ഞദിവസം അമേരിക്ക പട്ടാള നേതാക്കള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കുകയുണ്ടായി.

Related News