Loading ...

Home Kerala

പൂട്ടിയത് നാല് തേയിലത്തോട്ടം; പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ തൊഴിലാളികള്‍

കട്ടപ്പന: പീരുമേട്ടില്‍ 20 വര്‍ഷമായി പൂട്ടിക്കിടക്കുന്നത് നാല് തേയിലത്തോട്ടങ്ങള്‍, തുറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ 2000ലേറെ തൊഴിലാളികള്‍. പീരുമേട് ടീ കമ്ബനിയുടെ ചീന്തലാര്‍, ലോണ്‍ട്രി എം.എം.ജെ പ്ലാേന്‍റഷെന്‍റ കോട്ടമല, ബോണാമി എന്നീ എസ്റ്റേറ്റുകളാണ് കഴിഞ്ഞ 20 വര്‍ഷമായി പീരുമേട് താലൂക്കില്‍ പൂടക്കുട്ടിക്കിടക്കുന്നത്. സംസ്ഥാന സര്‍ക്കാറിെന്‍റ പുതിയ പ്ലാേന്‍റഷന്‍ നയത്തിലെ പ്രഖ്യാപനമനുസരിച്ച്‌ പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ മുഴുവന്‍ തുറക്കുമെന്നാണ് പ്രഖ്യാപനം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൂട്ടിയ മുഴുവന്‍ തോട്ടങ്ങളും തുറക്കുമെന്ന് പറഞ്ഞിരുന്നു. 2018 നവംബര്‍ 22 തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണെന്‍റ അധ്യക്ഷതയില്‍ സെക്രേട്ടറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തോട്ടങ്ങള്‍ തുറക്കാന്‍ തീരുമാനമെടുത്തത്. 2019 ജനുവരിയില്‍ തോട്ടങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ നടപ്പാക്കാന്‍ വൈകി. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണെന്‍റ അധ്യക്ഷതയില്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, കെ.എസ്. ശബരീനാഥ്, വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ലേബര്‍ കമീഷണര്‍ എ. അലക്‌സാണ്ടര്‍, അഡീഷനല്‍ ലേബര്‍ കമീഷണര്‍ എസ്. തുളസീധരന്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാേന്‍റഷന്‍സ്, എറണാകുളം റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍, ജില്ല ലേബര്‍ ഓഫിസര്‍മാര്‍, തോട്ടം ഉടമകള്‍, എല്ലാ തൊഴിലാളി സംഘടനകളുടെയും നേതാക്കള്‍ എന്നിവരടങ്ങുന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങളെടുത്തത്. തോട്ടം ഉടമകള്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാേന്‍റഷന്‍സുമായി ചര്‍ച്ച ചെയ്ത് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാറിന് പദ്ധതി നല്‍കാന്‍ യോഗത്തില്‍ ധാരണയായിരുന്നു. തൊഴിലാളി സംഘടനകള്‍ സ്ഥലം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ലഭിക്കാനുള്ള ആനുകൂല്യം സംബന്ധിച്ച പദ്ധതി തയാറാക്കി ഒരുമാസത്തിനുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. സാമ്ബത്തിക സഹായം ഉള്‍പ്പെടെ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യങ്ങളില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളോട് തൊഴിലാളി സംഘടനകള്‍ എത്രത്തോളം സഹകരിക്കുമെന്ന് കണ്ടറിയണം.

Related News