Loading ...

Home National

സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും വിവാദ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചവര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും മുന്‍കാലങ്ങളില്‍ വിവാദ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചിരുന്നവര്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഗ്രിക്കള്‍ച്ചറല്‍ ഇക്കോണമിസ്റ്റും കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് മുന്‍ ചെയര്‍മാനുമായ അശോക് ഗുലാട്ടി, ഭാരതീയ കിസാന്‍ യൂണിയന്‍റെയും ഓള്‍ ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസിഡന്‍റ് ഭൂപീന്ദര്‍ സിംഗ് മന്‍, സൗത്ത് ഏഷ്യ ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, ശേത്കരി സംഘതന്‍ പ്രസിഡന്‍റ് അനില്‍ ഘന്‍വത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ നാലു പേരും മുന്‍പ് വിവാദ കാര്‍ഷിക നിയമത്തെ അനുകൂലിച്ച്‌ നിലപാട് വ്യക്തമാക്കിയവരാണ്.

1999 മുതല്‍ 2001 വരെ പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗമായിരുന്ന അശോക് ഗുലാട്ടി ദേശീയ ദിനപത്രങ്ങളില്‍ വിവാദ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച്‌ എഴുതുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍‌ ടൈംസ് ഓഫ് ഇന്ത്യയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ അദ്ദേഹം നിയമത്തെ അനുകൂലിച്ച്‌ രണ്ട് ലേഖനങ്ങളും എഴുതി. ഒന്നിന്‍റെ തലക്കെട്ട്: കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പാദനം വില്‍ക്കാന്‍ കൂടുതല്‍ ഇടം നല്‍കുന്ന നിയമങ്ങള്‍ ആവശ്യമാണ്- എന്നതായിരുന്നു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നപ്പോള്‍ ആഘോഷിച്ച സംഘമായ മഹാരാഷ്ട്രയില്‍നിന്നുള്ള ശേത്കരി സംഘതന്‍റെ പ്രസിഡന്‍റ് ആണ് സമിതിയിലെ മറ്റൊരംഗം അനില്‍ ഘന്‍വത്. സമിതിയിലെ കര്‍ഷക സംഘടന പ്രതിനിധിയായ ഭാരതീയ കിസാന്‍ യൂണിയന്‍റെയും ഓള്‍ ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയു ടെയും പ്രസിഡന്‍റ് ഭൂപീന്ദര്‍ സിംഗ് മന്നും കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നയാളാണ്. പുതിയ നിയമങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതിനായി ഡിസംബറില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദര്‍ശിച്ച കര്‍ഷക സംഘത്തിന്‍റെ ഭാഗമായിരുന്നു ഇദ്ദേഹം.

നാലാമത്തെ അംഗമായ പ്രമോദ് കുമാര്‍ ജോഷി പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച്‌ മുമ്ബ് ഒന്നിലധികം തവണ മാധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ അദ്ദേഹം എഴുതിയത്- കാര്‍ഷിക നിയമങ്ങളില്‍ എന്തെങ്കിലും വെള്ളം ചേര്‍ക്കുന്നത് ഉയര്‍ന്നുവരുന്ന ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തടസപ്പെടുത്തും എന്നായിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്നത് മുഴുവന്‍ കാര്‍ഷിക മേഖലയ്ക്കും വിനാശകരമായിരിക്കും, അതിലേറെ കര്‍ഷകര്‍ക്കും- ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ അദ്ദേഹം എഴുതി.

Related News