Loading ...

Home Kerala

കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനില്‍നിന്നു സിബിഐ സംഘം ലക്ഷങ്ങള്‍ പിടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനില്‍നിന്നു വന്‍തോതില്‍ പണം പിടിച്ചെടുത്തു. സിബിഐയുടെയും ഡിആര്‍ഐയുടെയും സംയുക്ത റെയ്ഡില്‍ മൂന്നു ലക്ഷം രൂപ പിടിച്ചതായാണു റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയതെന്നാണു സൂചന.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണു സിബിഐ, ഡിആര്‍ഐ സംഘം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണു പരിശോധന. സംഘത്തിലുണ്ടായിരുന്ന സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു. ഷാര്‍ജയില്‍നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിനു തൊട്ടുപിന്നാലെയാണു സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. സ്വര്‍ണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാര്‍ ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു സിബിഐയുടെ മിന്നല്‍ പരിശോധനയെന്നാണു സൂചന.പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ സിബിഐ സംഘം വാങ്ങിവച്ചിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.

Related News