Loading ...

Home Kerala

2020-21 വര്‍ഷത്തില്‍ നിയമനം നടന്നില്ല; സ്കൂളുകള്‍ തുറന്നപ്പോള്‍ പല വിഷയങ്ങളിലും അധ്യാപകരില്ല

കോട്ടയം: എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫൈനല്‍ പരീക്ഷയുടെ അവസാനവട്ടം ഒരുക്കത്തിനും സംശയനിവാരണത്തിനും ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിയപ്പോള്‍ പല വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്ത സ്ഥിതി.

ചെലവു ചുരുക്കലിന്‍റെ ഭാഗമായി 2020-21 അധ്യയന വര്‍ഷത്തിലേക്ക് പുതിയ അധ്യാപക നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍, മാര്‍ച്ച്‌ 17 വരെ നടക്കുന്ന പരീക്ഷാഒരുക്ക ക്ലാസുകളില്‍ പലതിലും അധ്യാപകരില്ലാതെ കുട്ടികള്‍ വെറുതെയിരിക്കേണ്ട സാഹചര്യമാണ്. മാര്‍ച്ച്‌ 18 നു ഫൈനല്‍ പരീക്ഷകള്‍ തുടങ്ങുകയാണ്.

വിരമിച്ച അധ്യാപകരെ വിളിച്ച്‌ ഈ വിഷയങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തിയോ നിലവിലുള്ളവരെ കൂടുതല്‍ ക്ലാസുകള്‍ ഏല്‍പ്പിച്ചോ പ്രതിസന്ധി പരിഹരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം.

കുട്ടികള്‍ കുറവുള്ള സ്കൂളുകളില്‍ ഒരു വിഷയത്തിന് ഒരു അധ്യാപകന്‍ മാത്രമേയുണ്ടാകൂ. നിരവധി ഡിവിഷനുകളുള്ള സ്കൂളുകളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തൃപ്തികരമായ പരിശീലനം നല്‍കുക സാധ്യമല്ല. തന്നെയുമല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ട വിധത്തില്‍ പ്രയോജപ്പെടാത്ത ഇടങ്ങളും വിദ്യാര്‍ഥികളും ഏറെയുണ്ട്. സംശയനിവാരണം എന്നു സര്‍ക്കാര്‍ വൈകിയുള്ള ഈ ക്ലാസുകളെ വിശേഷിപ്പിക്കുന്പോഴും പലയിടങ്ങളിലും റെഗുലര്‍ ക്ലാസുകള്‍തന്നെ നടത്തേണ്ട സാഹചര്യമാണുള്ളത്.

2020 മാര്‍ച്ചില്‍ വിരമിച്ചശേഷം കോവിഡ് സാഹചര്യത്തില്‍ അധ്യയനം മുടങ്ങിയതിനാല്‍ ജൂണില്‍ പുതിയ നിയമനം സര്‍ക്കാര്‍ നടത്തിയില്ല. എട്ടു മാസം അടഞ്ഞു കിടന്ന സ്കൂളുകള്‍ ഇന്നലെ തുറന്നതോടെയാണ് ചില വിഷയങ്ങള്‍ക്ക് അധ്യാപകരില്ലാതെ വന്നിരിക്കുന്നത്.

ഒഴിവുകളില്‍ നിയമനം മുടങ്ങിയതിനാല്‍ ഇക്കൊല്ലം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ചില വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായി മുടങ്ങിയിരുന്നു. ചില കോര്‍പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളില്‍ മറ്റു സ്കൂളുകളിലെ അധ്യാപകരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ക്രമീകരിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ തുറന്നതോടെ ഓണ്‍ലൈനില്‍ അധികമായി സഹായിച്ച അധ്യാപകരെ ഒരേ സമയം പല സ്കൂളുകളില്‍ എത്തിച്ച്‌ ക്ലാസ് നടത്തുക അസാധ്യമായി.

എല്ലാ വിഷയങ്ങളും അതാത് വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തരബിരുദവും ബിഎഡുമുള്ളവര്‍ പഠിപ്പിക്കണമെന്നിരിക്കെ വിഷയം മാറി പഠിപ്പിക്കുക പ്രായോഗികമല്ല. എല്‍പി ക്ലാസുകളിലേതുപോലെ ഒരു ടീച്ചര്‍ എല്ലാ വിഷയവും പഠിപ്പിക്കുകയെന്ന രീതി ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും നടപ്പില്ല. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളില്‍ ഒരു വിഷയത്തിന് ഒരു അധ്യാപകന്‍ മാത്രമാണുള്ളത്. സയന്‍സ് പോലുള്ള വിഷയങ്ങളില്‍ ഫ്രീ പീരിയഡില്ലാതെ ഒരു വിഷയം തുടരെ ക്ലാസുകള്‍ മാറിമാറി പഠിപ്പിക്കുന്നതിനു പുറമെ പരീക്ഷയ്ക്ക് ഒരുക്കമായി ലബോറട്ടറി പരിശീലനം കൂടി നല്‍കുക പ്രായോഗികവുമല്ല.

ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ തസ്തികയില്‍ പ്രമോഷന്‍ ലഭിച്ചുപോയ ഒഴിവുകളിലും ചില വിഷയങ്ങളില്‍ അധ്യാപകരില്ല. ദിവസ വേതനത്തിനെങ്കിലും താത്കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ പരിശീലനവും പഠനവുമില്ലാതെ കുട്ടികള്‍ പരീക്ഷ എഴുതേണ്ടിവരും.

കണക്ക്, സയന്‍സ്, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. ഇതേ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ട്രന്‍സും ഉപരിപഠനവും കോഴ്സുകളും പഠിക്കേണ്ടവരാണ് പ്ലസ് ടു ക്ലാസുകളില്‍ അധ്യാപകരും അധ്യാപനവുമില്ലാതെ ആശങ്കയിലായിരിക്കുന്നത്.

Related News