Loading ...

Home Gulf

കോവിഡ് ഭീതിയില്‍ വീണ്ടും ഗള്‍ഫ് നാടുകള്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി

റിയാദ്: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ഗള്‍ഫ് നാടുകളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ( കോവിഡ് 20) ബ്രിട്ടന്‍ കേന്ദ്രമായി അതിവേഗം പടര്‍ന്നു പിടിക്കുന്നതായ വാര്‍ത്തകള്‍ വന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉൗര്‍ജിതമാക്കി ഗള്‍ഫ് നാടുകള്‍.

കര, വായു, കടല്‍ മാര്‍ഗമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കി. 2021 ജനുവരിയോടെ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് ഈ വാര്‍ത്ത ഇടിത്തീ ആവുകയാണ്. സൗദിയുടെ ചുവടു പിടിച്ച്‌ ഒമാന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് നാടുകളും വ്യോമയാനമടക്കമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കി.

തിങ്കളാഴ്ച രാത്രി 11 മുതലാണ് ഒമാനില്‍ അന്താരാഷ്ട്ര യാത്രാ നിരോധനം നിലവില്‍ വന്നത്. സൗദി അറേബ്യയിലേക്കുള്ള യാത്ര വിലക്ക് വന്നതോടെ അവിടേക്ക് പോകാനായി ദുബായില്‍ എത്തി ഹോട്ടലില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ ദുരിതത്തിലായി. ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ സൗദിയിലേക്ക് പോകുന്ന ജോലിക്കാരും അവരുടെ ഫാമിലി വിസയിലുള്ള ആശ്രിതരുമാണ് യുഎഇയിലെ വിവിധ ഹോട്ടലുകളില്‍ കഴിയുന്നത്. ഇവരുടെ യാത്ര പാതി വഴിയില്‍ മുടങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ബിസിനസ് ആവശ്യാര്‍ഥം സൗദിയിലേക്ക് പോകുന്നവരും ദുബായില്‍ കുടുങ്ങിയിട്ടുണ്ട് എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ വന്‍തുക കൊടുത്താണ് സൗദിയിലേക്ക് പോകാനായി യാത്രക്കാര്‍ യുഎഇ യില്‍ കഴിയുന്നത്. നിലവിലെ ഒരാഴ്ചത്തെ വിലക്ക് വേണമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നാണ് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സൗദിയിലേക്കുള്ള യാത്രക്കിടെ അവിചാരിതമായി പാതിവഴിയില്‍ കുടുങ്ങിയവരെ സഹായിക്കുന്നതിനായി കെ എംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ പദ്ധതി തയാറാക്കി വരുന്നുണ്ട്.

അതിനിടെ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് അത്ര അപകടകാരിയല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവയുടെ വ്യാപനത്തിന്‍റെ തീവ്രത പഠിച്ചു വരികയാണെന്നും സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെയും ഇപ്പോഴുള്ള വാക്സിന്‍ ഫലപ്രദമായി തടയുമെന്നും ഡോ. റബീഅ പറഞ്ഞു. സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കായ 168 പേരില്‍ എത്തിനില്‍ക്കുന്പോഴാണ് പുതിയ രോഗഭീഷണി. ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണവും ഇതാദ്യമായി മുവായിരത്തില്‍ താഴെയായി. കഴിഞ്ഞ രണ്ടര മാസത്തിനിടെ വിദേശ തീര്‍ഥാടകര്‍ അടക്കം 12 ലക്ഷത്തിലേറെ പേരാണ് ഉംറ നിര്‍വഹിച്ചു മടങ്ങിയത്. ശീതകാല ടൂറിസം പദ്ധതികളടക്കം പ്രഖ്യാപിച്ച്‌ ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വന്നിരിക്കുന്നത്.

യുകെയില്‍ അതിവേഗം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന പുതിയ കോവിഡ് രോഗം ലണ്ടന്‍ അടക്കമുള്ള തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഇംഗ്ലണ്ടിലേക്കുള്ള യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്പോള്‍ കോവിഡ് 19 ന്‍റെ പിടിയില്‍ നിന്നും ഒരു മോചനം കാത്തിരുന്നവരെല്ലാം നിരാശരാവുകയാണ്. കഴിഞ്ഞ 9 മാസത്തിലേറെയായി ജോലിയും വരുമാനവുമില്ലാതെ കഴിഞ്ഞവരെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമോ 2021 എന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്.

Related News