Loading ...

Home Kerala

തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച്‌ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ നിര്‍ദേശിച്ചു.

സത്യപ്രതിജ്ഞക്കായി യോഗം ചേരുന്പോള്‍ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്‍റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം ബന്ധപ്പെട്ട വരണാധികാരിയെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തിലുള്ള അംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ച്‌ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യണം. മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇവര്‍ക്ക് അവസരം. അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിക്കേണ്ട ത്. 21 നാണ് സത്യപ്രതിജ്ഞ.

പെരുമാറ്റച്ചട്ടം അവസാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.

Related News