Loading ...

Home International

കോവിഡ്; ശ്രീലങ്കന്‍ ജയിലില്‍ കലാപം

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയ്ക്കു സമീപത്തെ ജയിലുണ്ടായ കലാപത്തില്‍ എട്ടു പേര്‍ മരിച്ചു. 37 പേര്‍ക്കു പരിക്കേറ്റു. കൊളംബോയില്‍നിന്ന് 15 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന മഹാര ജയിലിലാണ് കോവിഡിനെത്തുടര്‍ന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. à´±à´¿â€‹â€‹â€‹â€‹â€‹â€‹à´®à´¾â€‹â€‹â€‹â€‹â€‹â€‹à´¨àµâ€â€‹â€‹â€‹â€‹â€‹â€‹à´¡àµ തടവുകാര്‍ ജയില്‍ തകര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് മഹാര ജയിലില്‍ കലാപമുണ്ടാകാന്‍ കാരണമെന്ന് പോലീസ് വക്താവ് അജിത് രോഹന പറഞ്ഞു.

സംഭവത്തില്‍ രണ്ടു ജയിലര്‍മാരുടെള്‍പ്പെടെ 37 പേര്‍ക്കു പരിക്കേറ്റു. ജയിലില്‍ തീപിടിത്തമുണ്ടായതായും പുക ഉയരുന്നുണ്ടായിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. ശ്രീലങ്കയില്‍ തടവുപുള്ളികള്‍ക്കിടയില്‍ കോവിഡ്-19 രോഗം പടര്‍ന്നു പിടിക്കുകയാണ്. ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പല ജയിലുകളിലും തടവുകാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മഹാര ജയിലില്‍ 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കലാപകാരികള്‍ ജയിലിന്‍റെ അടുക്കളയ്ക്കും റിക്കാര്‍ഡ് റൂമിനും തീവച്ചതായി അധികൃതര്‍ അറിയിച്ചു. ജയിലര്‍മാരെ തടവുപുള്ളികള്‍ ബന്ദികളാക്കി. കൂടുതല്‍ സുരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി പോലീസ് വക്താവ് പറഞ്ഞു.

ലങ്കയില്‍ ജയിലുമായി ബന്ധപ്പെട്ട 1,000 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജയിലുകളിലുമായി 10,000 തടവുപുള്ളികളെ പാര്‍പ്പിക്കാനുള്ള ശേഷിയേയുള്ളൂ എന്നിരിക്കേ, 26,000 പേരേയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ജോണ്‍ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട വിവരമനുസരിച്ച്‌ ലങ്കയില്‍ 22,988 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 109 പേര്‍ മരിച്ചു.

Related News