Loading ...

Home International

മാനഭംഗക്കുറ്റവാളികള്‍ക്ക് രാസവന്ധ്യംകരണ ശിക്ഷയ്ക്കു പാക് കാബിനറ്റ് അംഗീകാരം

ഇസ്‌ലാമാബാദ്: മാനഭംഗക്കുറ്റവാളികള്‍ക്ക് രാസവന്ധ്യംകരണ ശിക്ഷയ്ക്കും മാനഭംഗക്കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാനുമുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ക്കു പാക്കിസ്ഥാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. നിയമമന്ത്രി ഫറൂഖ് നസീം അധ്യക്ഷനായ നിയമകാര്യ കാബിനറ്റ് മാനഭംഗവിരുദ്ധ (അന്വേഷണവും വിചാരണയും) ഓര്‍ഡിനന്‍സ് 2020, ക്രിമിനല്‍ നിയമം (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 എന്നിവയ്ക്കു വ്യാഴാഴ്ച അംഗീകാരം നല്‍കി. ഇരു ഓര്‍ഡിനന്‍സുകള്‍ക്കും ചൊവ്വാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നതായി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമനുസരിച്ച്‌, കുറ്റവാളിയെന്നു തെളിഞ്ഞാല്‍ അവരുടെ സമ്മതപ്രകാരമായിരിക്കും വന്ധ്യംകരണം നടത്തുക. അന്താരാഷ്‌ട്ര നിയമമനുസരിച്ച്‌ ഒരാളുടെ സമ്മതപ്രകാരം മാത്രമേ വന്ധ്യംകരണം നടത്താവൂ എന്ന് നിയമമന്ത്രി നസീം പറഞ്ഞു. സമ്മതമില്ലാതെ ശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കുറ്റവാളിക്കു കോടതിയെ സമീപിക്കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വന്ധ്യംകരണ ശിക്ഷയ്ക്കു വിസമ്മതിക്കുന്ന കുറ്റവാളിക്കു പാക്കിസ്ഥാന്‍ പീനല്‍ കോഡ് (പിപിസി) പ്രകാരം വധശിക്ഷ, ജീവപര്യന്തം തടവ്, 25 വര്‍ഷം തടവ് എന്നിവ ലഭിക്കും. കുറ്റവാളിക്ക് ഏതു ശിക്ഷ നല്‍കണമെന്നത് കോടതിയുടെ വിവേചനാധികാരമാണ്. കുറച്ചുകാലത്തേക്കോ ആജീവനാന്തമോ വന്ധ്യംകരണ ശിക്ഷ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

Related News