Loading ...

Home International

അട്ടിമറിശ്രമം; തുര്‍ക്കിയില്‍ സൈനികര്‍ക്കു ജീവപര്യന്തം

അങ്കാറ: 2016ല്‍ സൈനികഅട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച സൈനികര്‍ക്കും സാധാരണക്കാര്‍ക്കും തുര്‍ക്കി കോടതി ജീവപര്യന്തം തടവ് വിധിച്ചു. അക്കിന്‍സി എയര്‍ ബേസിലെ യുദ്ധവിമാന പൈലറ്റുമാര്‍, ജനറല്‍മാര്‍ എന്നിവരുള്‍പ്പെടെ 457 പേര്‍ക്കെതിരേയാണു കേസ്.

പാര്‍ലമെന്‍റ് മന്ദിരം ഉള്‍പ്പെടെ പ്രമുഖ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ബോംബ് ആക്രമണം നടത്തി അധികാരം പിടിച്ചെടുക്കാനാണ് സൈനികരുടെ നേതൃത്വത്തില്‍ ശ്രമം നടന്നത്. യുഎസില്‍ താമസിക്കുന്ന മതപണ്ഡിതന്‍ ഫെത്തുള്ള ഗുലേന്‍റെ നേതൃത്വത്തിലാണ് അട്ടിമറിശ്രമം നടന്നത്. മൂന്നു വര്‍ഷം നീണ്ട വിചാരണയ്ക്കുശേഷമാണ് 457 പേര്‍ക്കെതിരേ കുറ്റം വിധിച്ചത്.

Related News