Loading ...

Home USA

ജപ്പാന് ബൈഡന്‍റെ ഉറപ്പ്; പ്രകോപിതരായി ചൈന

വാഷിംഗ്ടണ്‍ ഡിസി: കിഴക്കന്‍ ചൈനാക്കാടലിലെ സെന്‍കാകു ദ്വീപുകളെ ചൈനയില്‍നിന്നു സംരക്ഷിക്കുന്നതില്‍ അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ജോ ബൈഡന്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയ്ക്ക് ഉറപ്പു നല്കി. ജപ്പാനുമായുള്ള ഉഭയകക്ഷി കരാര്‍ അനുസരിച്ച്‌ അമേരിക്കയ്ക്ക് ഇതിനു ബാധ്യതയുണ്ടെന്ന് സുഗെയുമായി നടത്തിയ പത്തു മിനിറ്റ് ഫോണ്‍ സംഭാഷണത്തില്‍ ബൈഡന്‍ പറഞ്ഞു. ജപ്പാന്‍റെ നിയന്ത്രണത്തിലുള്ള സെന്‍കാകു ദ്വീപുകള്‍ തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയും ജപ്പാനും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങളിലൊന്നാണിത്.
ജപ്പാന്‍റെ സുരക്ഷയ്ക്കും ലോകത്തിന്‍റെ സമാധാനത്തിനും അമേരിക്കയുമായുള്ള സഖ്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്നു ഫോണ്‍ സംഭാഷണത്തിനുശേഷം സുഗെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

1960ല്‍ ഒപ്പുവച്ച സുരക്ഷാ കരാര്‍ പ്രകാരം ജപ്പാന്‍റെ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായാല്‍ അതു ചെറുക്കാന്‍ വാഷിംഗ്ടണിനു ബാധ്യതയുണ്ട്. ജപ്പാനില്‍ 55,000 യുഎസ് ഭടന്മാരെ വിന്യസിച്ചിട്ടുമുണ്ട്.

അതേസമയം, ബൈഡന്‍റെ നിലപാടില്‍ ചൈന പ്രകോപിതരായി. ദ്വീപുകള്‍ ചൈനയുടേതാണെന്നും ശീതയുദ്ധകാലത്തെ യുഎസ്- ജപ്പാന്‍ സുരക്ഷാ കരാര്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാംഗ് വെന്‍ബിന്‍ പറഞ്ഞു.

Related News