Loading ...

Home International

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു

സിയൂൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. ഇന്നലെ പ്രാദേശിക സമയം രാവിലെ 7.55ന് വടക്കൻ പ്രവിശ്യയിലെ ബംഗ്യോൻ എയർബേസിൽനിന്നു വിക്ഷേപിച്ച മിസൈൽ 500 കിലോമീറ്റർ താണ്ടി ജപ്പാൻ സമുദ്രത്തിൽ പതിച്ചു. 

യുഎസ് പര്യടനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, പ്രസിഡന്‍റ് ട്രംപുമായി ഫ്ളോറിഡയിൽ കൂടിക്കാഴ്ച നടത്തുന്ന അവസരത്തിലായിരുന്നു മിസൈൽ വിക്ഷേപണമെന്നത് ശ്രദ്ധേയമായി. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈൽ പരീക്ഷണമാണിത്. കഴിഞ്ഞ വർഷം ഇതേ എയർബേസിൽനിന്ന് 24 തവണ ഉത്തരകൊറിയ മിസൈൽ പരീക്ഷിച്ചിട്ടുണ്ട്.
സഖ്യകക്ഷിയായ ജപ്പാനു പിന്നിൽ നൂറു ശതമാനം ഉറച്ചുനിൽക്കുമെന്നു ഫ്ളോറിഡയിലെ പാം ബീച്ചിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. മിസൈൽ പരീക്ഷണം അനുവദിച്ചുകൊടുക്കാനാവില്ലെന്നു പറഞ്ഞ ആബെ, രക്ഷാസമിതി പ്രമേയങ്ങൾ പാലിക്കാൻ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോടു ട്രംപും ആബെയും പ്രതികരിച്ചില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണെന്നു ജനുവരി ഒന്നിന് ഉത്തരകൊറിയൻ പ്രസിഡന്‍റ് à´•à´¿à´‚ ജോംഗ് അറിയിച്ചിരുന്നു. അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നു അന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു. 

ആബെയും ‌ട്രംപും ചർച്ച നടത്തുന്ന അവസരത്തിൽതന്നെ മിസൈൽ പരീക്ഷിച്ചത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ ആരോപിച്ചു. അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനിടെ ആബെയ് ക്കു മുന്നറിയിപ്പു നല്കുകയായി രുന്നു കിം ജോംഗ് ഉന്നിന്‍റെ ലക്ഷ്യമെന്നു പറയപ്പെടുന്നു.
അതേസമയം, ഉത്തരകൊറിയ പരീക്ഷിച്ചത് മുസുദൻ ശ്രേണിയിലുള്ള മധ്യനിര മിസൈലാണെന്ന് സൗത്ത് കൊറിയയുടെ ആക്ടിംഗ് പ്രസിഡന്‍റ് ഹുവാങ് ക്യോ-അൻ സിഎൻഎൻ വാർത്താചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. à´ˆ ദുഷ്ചെയ്തിക്കു തക്ക തിരിച്ചടി നല്കാൻ ദക്ഷിണകൊറിയയും അന്താരാഷ്‌ട്രസമൂഹവും ഒരുമിച്ചു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ, ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്ളിനും ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാൻ ജിനും ചർച്ച നടത്തി. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിലൂടെ ഭീതിയിലായ ഏഷ്യൻ രാജ്യങ്ങൾക്ക് പിന്തുണ നല്കുമെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Related News