Loading ...

Home National

മോറട്ടോറിയം കാലത്തെ വായ്പ; കേന്ദ്ര സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടയിലുള്ള വായ്പ തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിലില്ലെന്ന് സുപ്രീംകോടതി.എല്ലാ ചോദ്യങ്ങള്‍ക്കും സമഗ്രമായ മറുപടി ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ മറുപടി പഠിച്ച്‌ മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഹര്‍ജി ഒക്ടോബര്‍ 13ന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് അശോക് ഭൂഷണ്‍ അറിയിച്ചു. മോറട്ടോറിയം കാലയളവില്‍ നീട്ടിവച്ച വായ്പാ ഗഡുവിനു കൂട്ടുപലിശ ഈടാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് ആറു മാസത്തേക്കാണ് ഇളവ് നല്‍കുകയെന്ന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കൂട്ടുപലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തതയില്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.ലോക്ക്ഡൗണിനെത്തുടര്‍ന്ന് മോറട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെയുള്ള   ആറു മാസത്തെ കാലയളവില്‍ നീട്ടിവച്ച വായ്പ ഗഡുക്കളില്‍ കൂട്ടുപലിശ ഈടാക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്, കണ്‍സംപ്ഷന്‍ ലോണ്‍ തുടങ്ങിയവയ്ക്ക് ഇളവ് കിട്ടും. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കു മാത്രമേ ഇളവ് ലഭിക്കൂയെന്നും രണ്ട് കോടിക്കു മുകളില്‍ വായ്പയെടുത്തവര്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്.മോറട്ടോറിയം കാലാവധി നീട്ടല്‍, പിഴപ്പലിശ, കൂട്ടുപലിശ എന്നിവ ഈടാക്കല്‍ തുടങ്ങിയ വിഷയത്തില്‍ നയപരമായ തീരുമാനമെടുത്ത് അറിയിക്കാനായിരുന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നത്.ഇക്കാര്യം പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ബാങ്കുകള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഈ തീരുമാനമെടുത്തത്. പലിശ കൂടി എഴുതിത്തള്ളാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും പ്രതിദിന ഇടപാടുകള്‍ക്ക് തടസം നേരിടുമെന്നാണ് ബാങ്കുകള്‍ അറിയിച്ചത്.മോറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായി എഴുതി തള്ളിയാല്‍ ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകും. അത് ബാങ്കുകളുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നു സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരുന്നു.

Related News